Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലെ ഭീകരതയ്‌ക്ക് മൂന്നര പതിറ്റാണ്ട്; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരുകള്‍

ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ടായ അല്‍ ഉമയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങി. കേരളത്തില്‍നിന്നു പോയി അല്‍ഉമയുടെ തലപ്പത്തെത്തിയവരാണ് ഇമാം അലിയും ഹൈദര്‍ അലിയും.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 26, 2020, 10:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഐഎസ് കേരളത്തില്‍ ശക്തമാണെന്ന യുഎന്‍ റിപ്പോര്‍ട്ടില്‍  പലരും അമ്പരന്നേക്കും. ആശങ്ക വേണം, പക്ഷെ  അതില്‍ അമ്പരക്കാനില്ല, കാരണം മൂന്നര പതിറ്റാണ്ടായി പല ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തില്‍ വേരൂന്നി പടര്‍ന്നു പന്തലിച്ചിട്ട്. രഹസ്യാന്വേഷണ ഏജന്‍സികളും കമ്മീഷനുകളും മുന്നറിയിപ്പ് നല്‍കിയിട്ടും  മാറിമാറി വരുന്ന മുന്നണി സര്‍ക്കാരുകള്‍ ഒരു നടപടിയും എടുത്തിട്ടില്ല.

ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ടായ അല്‍ ഉമയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങി. കേരളത്തില്‍നിന്നു പോയി അല്‍ഉമയുടെ തലപ്പത്തെത്തിയവരാണ്  ഇമാം അലിയും ഹൈദര്‍ അലിയും. ഇമാം അലി ബെംഗളൂരില്‍ 2011ല്‍ കൊല്ലപ്പെട്ടു, ഹൈദര്‍ ജയിലിലായി. കോയമ്പത്തൂരില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ബോംബുസ്ഫോടന പരമ്പര നടത്തിയതും ഇതേ സംഘടനയാണ്. നിരോധിച്ചപ്പോള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ മലബാറില്‍ ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന സംഘടനയുണ്ടാക്കി.

കോയമ്പത്തൂര്‍ കേസ്  ഉള്‍പ്പെടെ വിവിധ ഭീകരപ്രവര്‍ത്തന കേസുകളില്‍ പ്രതിയായി ജയിലിലുള്ള അബ്ദുള്‍ നാസര്‍ മദനി ഉണ്ടാക്കിയ ഐഎസ്എസ് ഈ ശൃംഖലയുടെ തുടര്‍ച്ചയാണ്. പാക് അധിനിവേശ കശ്മീരില്‍ പാക് ഭീകരരുടെ പരിശീലനം കിട്ടിയ മദനിയുടെ സംഘടന 92-ല്‍ നിരോധിക്കപ്പെട്ടു. തിരുവനന്തപുരം പൂന്തുറയിലെ കലാപത്തില്‍ ആ സംഘടനയുടെ പങ്ക് വലുതായിരുന്നു. ആ സംഭവം അന്വേഷിച്ച അരവിന്ദാക്ഷന്‍ കമ്മീഷന്‍ സംസ്ഥാനത്തെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു നിര്‍ദേശിച്ചു, സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. പില്‍ക്കാലത്ത് മാറാട് കടപ്പുറത്ത് നടത്തിയ ഹിന്ദു കൂട്ടക്കൊലയിലും ഭീകരബന്ധം അന്വേഷിക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചില്ല.

ഐഎസ്എസ് നിരോധിച്ചപ്പോള്‍ അവര്‍ പിഡിപി ഉണ്ടാക്കി. രാഷ്‌ട്രീയ പരിരക്ഷയും കിട്ടി. എന്‍ഡിഎഫാണ് മറ്റൊന്ന്.  ജമാ അത്ത് ഇസ്ലാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ സിമിയാണ് നിരോധിക്കപ്പെട്ട മറ്റൊരു സംഘടന. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്നിങ്ങനെ പല തീവ്രവാദ സംഘടനകളുമുണ്ടായി. തൊടുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയതും എറണാകുളം മഹാരാജാസ് കാമ്പസില്‍ അഭിമന്യുവിനെ കൊന്നതും ഈ ഭീകരരാണ്.  

കനകമലയിലും വാഗമണ്ണിലും പാനായിക്കുളത്തും നടന്ന രഹസ്യ ക്യാമ്പുകള്‍ ഭീകര സംഘടനകളുടേതായിരുന്നു. കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലെ സ്ഫോടനവും കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ചതും കൊല്ലം കളക്ടറേറ്റ് സ്ഫോടനവും ആര്യങ്കാവില്‍ പാക് നിര്‍മിത വെടിയുണ്ട പിടിച്ചതും എല്ലാം ഈ കണ്ണികളിലെ സംഭവങ്ങള്‍. തടിയന്റവിടെ നസീര്‍ ഐഎസ് ചാവേറായതും 35ല്‍ പരം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതും അടുത്ത കാലത്താണ്.

Tags: കേരള സര്‍ക്കാര്‍ISISJihadi Terrorismഅല്‍ ഖ്വയ്ദ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Mollywood

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബ്ദുള്ള മകി മുസ്‌ലേ അല്‍-റിഫായി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനി അറസ്റ്റില്‍

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി, തിരുവല്ല താലൂക്കിലും അവധി

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ മൂത്രത്തിന്റെ നിറം മാറ്റം മൂലം അറിയാം

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം മണ്ണിന്റെ ദൃഢതക്കുറവ് : ദേശീയപാത അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies