Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 11:55 pm IST
in World

ബാഗ്ദാദ്:  ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ഇറാഖിലെ ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

ലൈംഗിക അടിമകള്‍ക്കായി സമരം ചെയ്ത പോരാളി

ഐഎസ് ഐഎസ് ഭീകരര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളെ ഒരു വസ്തുപോലെ സ്വന്തമാക്കുന്ന പതിവുണ്ട്. പിന്നീട് ഈ സ്ത്രീകള്‍ അവരുടെ തടവിലാണ്. ഇവര്‍ തുടര്‍ച്ചയായി തീവ്രവാദികളുടെ ബലാത്സംഗത്തിന് ഇരയാകും. ഇതിനെ എതിര്‍ത്താല്‍ വെടിവെച്ച് കൊല്ലും. യസീദി യുവതികളെ മാത്രമല്ല, ചെറിയ പെണ്‍കുട്ടികളെ വരെ ഐഎസ് ഐഎസ് ഭീകരര്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കാറുണ്ട്.

യസീദികള്‍ പോലുള്ള അനിസ്ലാമിക അംഗങ്ങളെ (കാഫിറുകള്‍) തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുന്നത് ഇസ്ലാമിക നിയമത്തില്‍ അനുവദനീയമാണ്. യുദ്ധത്തില്‍ കിട്ടുന്ന കൊള്ളമുതലായ സ്ത്രീയെ ഉപയോഗിക്കാമെന്ന് ശരിയയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഐഎസ് ഐഎസ് വിശ്വസിക്കുന്നു. ഇതിനെ പല മുസ്ലിം പണ്ഡിതരും എതിര്‍ക്കുന്നുണ്ടെങ്കിലും ഐഎസ് ഐഎസ് അത് കാര്യമാക്കുന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ യസീദി സ്ത്രീകള്‍ക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മധ്യ, ദക്ഷിണ ഇറാഖിലായി അവരുടെ സംഘടന പത്ത് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിരന്തര ഭീഷണികളെ തുടര്‍ന്ന് അവയില്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പരസ്യമായി ശിരോവസ്ത്രം കത്തിച്ചതിന് ശേഷം അവര്‍ക്കെതിരായ ഭീഷണി വര്‍ദ്ധിച്ചു. ഇക്കാലത്ത് കൈത്തോക്കുമായാണ് താന്‍ നടന്നിരുന്നതെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തുടക്കത്തില്‍ അവര്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്കും അവരുടെ സംഘടന രണ്ട് അഭയകേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭയകേന്ദ്രങ്ങള്‍ അഞ്ചായി വര്‍ദ്ധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിലാണ് അവര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 700-ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ അവരുടെ ഇടപെടലിലൂടെ കഴിഞ്ഞു.

 

 

 

Tags: Latest newsYanar MuhammedSexual slavesYasidi womenIraq ISISISISiraq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.