Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്‍ഡേ പാസുമായെത്തിയവര്‍ നേരെ ജോലിക്കിറങ്ങി; സ്ഥിതി വശളാക്കിയത് അതിര്‍ത്തി വഴി അനധികൃതമായെത്തിയവര്‍

ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കൊറോണ വ്യാപനത്തിന്റെ പ്രധാന കാരണം പാസ് സംവിധാനമാണെന്ന ആരോപണം ശക്തമാവുകയാണ്. യാതൊരു പരിശോധനയുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിലേക്ക് ഇത്തരത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:02 pm IST
in Idukki

അടിമാലി: തമിഴ്നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രതിദിന പാസ് സംവിധാനം ഇടുക്കിയില്‍ കൊറോണ വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം. പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ സമാന്തര പാതകള്‍ വഴിയും തോട്ടം മേഖലയില്‍ എത്തിയത്.  

ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കൊറോണ വ്യാപനത്തിന്റെ പ്രധാന കാരണം പാസ് സംവിധാനമാണെന്ന ആരോപണം ശക്തമാവുകയാണ്. യാതൊരു പരിശോധനയുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിലേക്ക് ഇത്തരത്തില്‍ എത്തിയത്. ഏലത്തോട്ടം മേഖലകളില്‍ വിളവെടുപ്പുകാലം ആരംഭിച്ചതിനാല്‍ തൊഴിലാളി ക്ഷാമം രൂക്ഷമാക്കിയിരുന്നു. തേനി, ബോഡി, ബോഡി നായ്‌ക്കന്നൂര്‍, കമ്പം മേഖലകളില്‍ നിന്നും ദൈനം ദിനം ആയിരക്കണക്കിനു സ്ത്രീ തൊഴിലാളികളടക്കം തോട്ടം ജോലിയ്‌ക്കായി എത്തിക്കൊണ്ടിരുന്നത്.  

രാവിലെ വിവിധ തോട്ടങ്ങളില്‍ ഇവരെ എത്തിയ്‌ക്കുന്നതിനായി നൂറുകണക്കിന് ചെറുവാഹനങ്ങള്‍ അതിര്‍ത്തി കടന്നു വരുന്നതായിരുന്നു പതിവ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണം ഇവരുടെ യാത്രയ്‌ക്ക് പൂട്ടിട്ടിരുന്നു. എന്നാല്‍ കുറെ നാളുകളായി പരിശോധനാമമാത്രമായതും, പാസിന്റെ മറവിലും നിരവധി പേര്‍ അതിര്‍ത്തി കടന്നു. ഇവര്‍ക്ക് തോട്ടമുടമകള്‍ താമസ സൗകര്യമൊരുക്കിക്കൊടുത്തതായി ആക്ഷേപമുയരുന്നത്. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളും, അനുബന്ധ മേഖലകളും കൊറോണ ഭീഷണിയുടെ നിഴലിലായി. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള പ്രദേശങ്ങളില്‍ പെടുന്ന നഗരങ്ങളാണ് തേനിയും, ബോഡിയും എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. അതിര്‍ത്തി മേഖലയിലെ താത്കാലിക ചെക്ക് പോസ്റ്റുകള്‍ നിലവില്‍ പരിശോധനയില്ല. കമ്പം, ബോഡി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കര്‍ഷക സംഘടനകളുടെ ആളുകളെ വ്യാപകമായി ജില്ലയിലേയ്‌ക്ക് കടത്തി വിടുന്നതായും ആരോപണം ഉണ്ട്.  

ഒരുദിവസ പാസിലും അതിര്‍ത്തിയിലൂടെ അനധികൃതമായി എത്തുന്നവരും തൊട്ടടുത്ത ദിവസം തന്നെ തോട്ടം ജോലികള്‍ക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഉറവിടം അറിയാത്ത കൊറോണ കേസുകള്‍ക്ക് വഴി തെളിച്ചത് ഈ സാഹചര്യമാണെന്നാണ് ആരോപണം. നിലവില്‍ രാജാക്കാട് മേഖലയിലാണ് കൂടതലായി ഉറവിടം അറിയാത്ത കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് തോട്ടം മേഖലകളിലും ഇതേ സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന ആശങ്കയാണ് നിലവിലുള്ളത്.

Tags: ലോകാരോഗ്യ സംഘടനpinarayicovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.