Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കാസര്‍കോട് നിന്ന് ദക്ഷിണ കന്നടയിലേക്കുള്ള ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് നിയമലംഘനം: കെ.ശ്രീകാന്ത്

കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് പോകുന്നത് വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നിയമലംഘനമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:23 am IST
in BJP
കളക്ട്രേറ്റിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കളക്ട്രേറ്റിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് പോകുന്നത് വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നിയമലംഘനമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അണ്‍ലോക്ക് രണ്ട് നിര്‍ദ്ദേശപ്രകാരം അന്തര്‍സംസ്ഥാന യാത്രയ്‌ക്ക് യാതൊരു അനുവാദം വേണ്ട. അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നവര്‍ വിവരം റജിസ്റ്റര്‍ ചെയ്താല്‍ മതി യെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് കാസര്‍കോട് ജില്ലക്കാര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിക്കേര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ല. കര്‍ണാടകയിലേക്ക് പോയവര്‍ തിരിച്ചു വരുമ്പോള്‍ ഇപ്പോള്‍ 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന നിര്‍ദ്ദേശം ജോലിക്ക് പോയി വരുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്.

നൂറുകണക്കിന് ആള്‍ക്കാര്‍ അണ്‍ലോക്കായിട്ടും കാസര്‍കോട് നിന്ന് ദക്ഷിണകന്നട ജില്ലയിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ മറ്റു അതിര്‍ത്തി ജില്ലകളില്‍ നിന്നും കര്‍ണാടക തമിഴ്‌നാട് അന്തര്‍സംസ്ഥാനയ്‌ക്ക് യാത്ര യാതൊരു നിയന്ത്രണവുമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കാസര്‍കോട് ജില്ലയില്‍ മാത്രം റവന്യൂ മന്ത്രിയും എംഎല്‍എമാരുടെയും യോഗത്തിലെടുത്ത തീരുമാനം ജനദ്രോഹപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുള്‍പ്പെടുന്ന ഗഡിനാടു മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന ലാഗ്വേജ് പരീക്ഷയെഴുതുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല. ഇത്തരം അപ്രായോഗിക നിലപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കും. കൂടാതെ ആഗസ്റ്റ് മാസം പകുതിയോടെ നടക്കുന്ന നീറ്റ് പരീക്ഷ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കാത്ത പരിതസ്ഥിതിയുണ്ടാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിലേക്ക് ജോലിക്ക് പോകുന്നവരും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും 28 ദിവസം നിരീക്ഷണത്തില്‍ പോകണമെന്ന ജില്ല ഭരണകൂടത്തിന്റെ നിബന്ധന എടുത്ത് കളയണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
 

Tags: കര്‍ണ്ണാടകcovidCoronakasargodbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.