Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലത്തായി പീഡന ആരോപണം; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജിഹാദികള്‍

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 20, 2020, 11:00 pm IST
in Kannur

കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനുനേരെ ജിഹാദികളുടെ പരസ്യഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിക്ക് പുറമേ ജിഹാദി പിന്‍തുണയുള്ള ഒരു ദിനപത്രത്തിലും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി നടത്തുന്ന ഭീഷണിയാണിതെന്ന് വ്യക്തമായി. പാലത്തായി പീഡന ആരോപണം ഉയര്‍ന്നതുമുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണ വിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്നു. പാനൂര്‍ സിഐ ആയിരുന്ന ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ കേസന്വേഷിച്ചത്. അന്വേഷണത്തിന്റെ ഘട്ടത്തിലെല്ലാം അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.  

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയനായ അധ്യാപകന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഐജിയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ടതെന്നുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.  

സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍കൂടിയും നിരന്തരമായി പ്രചാരണം നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ജിഹാദികള്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ജോസഫ് മാസ്റ്ററുടെ കൈവെട്ട് കേസ് അന്വേഷണ സമയത്തും കനകമല തീവ്രവാദ കേസ് അന്വേഷണ സമയത്തുമെല്ലാം ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തങ്ങള്‍ക്ക് ശത്രുതയുള്ളവരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും വ്യാപകമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ചര്‍ച്ചയാക്കി കേസെടുത്ത് നിയമപ്രശ്‌നമാക്കിമാറ്റുകയും പിന്നീട് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച കേസെടുപ്പിക്കുകയും ചെയ്യുകയെന്നതാണ് ജിഹാദികളുടെ തന്ത്രം. പൗരത്വനിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചതിന് ജിഹാദികളുടെ കണ്ണിലെ കരടായിരുന്നു പാലത്തായി പീഡനാരോപണത്തില്‍ പ്രതിയാക്കപ്പെട്ട അധ്യാപകന്‍.

Tags: Palathayi case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

ഒരു മതം വിചാരിച്ചാൽ, ഭരണ പ്രതിപക്ഷ മാധ്യമ സപ്പോർട്ടും, ഒരു വ്യാജ ഇരയും, ഒരു പോലീസ് ഓഫീസറും ഉണ്ടെങ്കിൽ ഇനിയും പപ്പൻമാഷുമാർ കുടുങ്ങും

Kerala

പാലത്തായി പീഡനകേസ്: അന്വേഷ ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ത്ഥിത്വവും ജഡ്ജിയുടെ മിന്നല്‍ വേഗവും സംശയത്തില്‍

Kannur

പാലത്തായി പീഡനാരോപണം: നിയമ വാഴ്ചയെ വെല്ലുവിളിച്ച് ജിഹാദി-കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം

Kerala

പെണ്‍കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം; തെളിവുകള്‍ ഇല്ല; പാലത്തായി പീഡനക്കേസ് കെട്ടിച്ചമച്ചത്; പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന് പിണറായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.