Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാലത്തായി പീഡന ആരോപണം; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ജിഹാദികള്‍

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 20, 2020, 11:00 pm IST
inKannur

കണ്ണൂര്‍: പാലത്തായി പീഡന ആരോപണക്കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനുനേരെ ജിഹാദികളുടെ പരസ്യഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിക്ക് പുറമേ ജിഹാദി പിന്‍തുണയുള്ള ഒരു ദിനപത്രത്തിലും ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി നടത്തുന്ന ഭീഷണിയാണിതെന്ന് വ്യക്തമായി. പാലത്തായി പീഡന ആരോപണം ഉയര്‍ന്നതുമുതല്‍ കേസന്വേഷണത്തെ സ്വാധീനിക്കാനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരോപണ വിധേയനായ അധ്യാപകനെ കേസില്‍ കുടുക്കാനും നീക്കം നടത്തിയിരുന്നു. പാനൂര്‍ സിഐ ആയിരുന്ന ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ കേസന്വേഷിച്ചത്. അന്വേഷണത്തിന്റെ ഘട്ടത്തിലെല്ലാം അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.  

കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് ആരോപണ വിധേയനായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കേസ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചുവെന്നും ഇത് പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സഹായകരമാകുമെന്നുമുള്ള നിലയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയനായ അധ്യാപകന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഐജിയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ടതെന്നുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.  

സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍കൂടിയും നിരന്തരമായി പ്രചാരണം നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ജിഹാദികള്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ജോസഫ് മാസ്റ്ററുടെ കൈവെട്ട് കേസ് അന്വേഷണ സമയത്തും കനകമല തീവ്രവാദ കേസ് അന്വേഷണ സമയത്തുമെല്ലാം ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തങ്ങള്‍ക്ക് ശത്രുതയുള്ളവരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും വ്യാപകമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ചര്‍ച്ചയാക്കി കേസെടുത്ത് നിയമപ്രശ്‌നമാക്കിമാറ്റുകയും പിന്നീട് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച കേസെടുപ്പിക്കുകയും ചെയ്യുകയെന്നതാണ് ജിഹാദികളുടെ തന്ത്രം. പൗരത്വനിയമ ഭേദഗതിയെ പരസ്യമായി പിന്തുണച്ചതിന് ജിഹാദികളുടെ കണ്ണിലെ കരടായിരുന്നു പാലത്തായി പീഡനാരോപണത്തില്‍ പ്രതിയാക്കപ്പെട്ട അധ്യാപകന്‍.

Tags: Palathayi case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

ഒരു മതം വിചാരിച്ചാൽ, ഭരണ പ്രതിപക്ഷ മാധ്യമ സപ്പോർട്ടും, ഒരു വ്യാജ ഇരയും, ഒരു പോലീസ് ഓഫീസറും ഉണ്ടെങ്കിൽ ഇനിയും പപ്പൻമാഷുമാർ കുടുങ്ങും

Kerala

പാലത്തായി പീഡനകേസ്: അന്വേഷ ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ത്ഥിത്വവും ജഡ്ജിയുടെ മിന്നല്‍ വേഗവും സംശയത്തില്‍

Kannur

പാലത്തായി പീഡനാരോപണം: നിയമ വാഴ്ചയെ വെല്ലുവിളിച്ച് ജിഹാദി-കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.