Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണ പരിശോധന കൂടുന്നു, രോഗികളുടെ എണ്ണവും ; ആരോഗ്യവകുപ്പില്‍ തികഞ്ഞ അവ്യക്തത

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ കൂട്ടമായി ടൗണുകളിലും വ്യാപാരകേന്ദ്രങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 05:43 pm IST
in Health

കോഴിക്കോട്: പരിശോധന കൂടുമ്പോള്‍ രോഗികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാദാപുരം, തൂണേരി പഞ്ചായത്തുകളിലായി നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ നിന്ന് ഞെട്ടിക്കുന്ന ഫലമാണ് ലഭിച്ചത്.  900 പേരില്‍ നടത്തിയ പരിശോധനയില്‍ 93 പേര്‍ക്കാണ് ഫലം പോസിറ്റീവായത്. 

രോഗ ഉറവിടമറിയാത്ത രണ്ട് രോഗികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം വ്യാപിച്ചതെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ ഇതില്‍ കൂടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ കൂട്ടമായി  ടൗണുകളിലും വ്യാപാരകേന്ദ്രങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമാകുന്നത്.  

രോഗികളുടെ വിവരം മുതല്‍ കോവിഡ് രോഗസംബന്ധമായ വിവരങ്ങള്‍ അറിയിക്കുന്നത് വരെ ആരോഗ്യവകുപ്പിന് കടുത്തവീഴ്ചയാണുണ്ടാകുന്നത്. നാദാപുരം, തൂണേരി പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ ഫലം പുറത്തുവിടാതെ സ്ഥിരീകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഇതോടെ രോഗവ്യാപനത്തിന്റെ വ്യാപ്തി അറിയാതെ ആളുകള്‍ ഇടപഴകുകയും ചെയ്യുന്നു. കോവിഡ് പോസിറ്റീവായവരെ കുറിച്ചുള്ള വ്യക്തിഗത വിവരം പരസ്യമാക്കിയില്ലെങ്കിലും എവിടെയൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഫലം ലഭിച്ച ഉടനെ അറിയിച്ചാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനാകും.കോഴിക്കോട് കോര്‍പ്പറേഷനില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏതാണെന്നതിനെകുറിച്ചും തികഞ്ഞ അവ്യക്തതയാണ് വാര്‍ത്താ കുറിപ്പുകളിലൂടെ പുറത്തുവിടുന്നത്. രോഗികളുടെ വിലാസത്തിലെ പോസ്റ്റ് ഓഫീസ് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് കണ്ടെയ്ന്മന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ രോഗികള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളാണ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇത് രണ്ടും വ്യത്യസ്തമാകുമ്പോള്‍ ആളുകള്‍ ആശയകുഴപ്പത്തിലാവുകയാണ്.

Tags: kozhikodecovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.