Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണ പരിശോധന കൂടുന്നു, രോഗികളുടെ എണ്ണവും ; ആരോഗ്യവകുപ്പില്‍ തികഞ്ഞ അവ്യക്തത

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ കൂട്ടമായി ടൗണുകളിലും വ്യാപാരകേന്ദ്രങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 05:43 pm IST
in Health

കോഴിക്കോട്: പരിശോധന കൂടുമ്പോള്‍ രോഗികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാദാപുരം, തൂണേരി പഞ്ചായത്തുകളിലായി നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ നിന്ന് ഞെട്ടിക്കുന്ന ഫലമാണ് ലഭിച്ചത്.  900 പേരില്‍ നടത്തിയ പരിശോധനയില്‍ 93 പേര്‍ക്കാണ് ഫലം പോസിറ്റീവായത്. 

രോഗ ഉറവിടമറിയാത്ത രണ്ട് രോഗികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം വ്യാപിച്ചതെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ ഇതില്‍ കൂടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ കൂട്ടമായി  ടൗണുകളിലും വ്യാപാരകേന്ദ്രങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമാകുന്നത്.  

രോഗികളുടെ വിവരം മുതല്‍ കോവിഡ് രോഗസംബന്ധമായ വിവരങ്ങള്‍ അറിയിക്കുന്നത് വരെ ആരോഗ്യവകുപ്പിന് കടുത്തവീഴ്ചയാണുണ്ടാകുന്നത്. നാദാപുരം, തൂണേരി പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ ഫലം പുറത്തുവിടാതെ സ്ഥിരീകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഇതോടെ രോഗവ്യാപനത്തിന്റെ വ്യാപ്തി അറിയാതെ ആളുകള്‍ ഇടപഴകുകയും ചെയ്യുന്നു. കോവിഡ് പോസിറ്റീവായവരെ കുറിച്ചുള്ള വ്യക്തിഗത വിവരം പരസ്യമാക്കിയില്ലെങ്കിലും എവിടെയൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഫലം ലഭിച്ച ഉടനെ അറിയിച്ചാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനാകും.കോഴിക്കോട് കോര്‍പ്പറേഷനില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏതാണെന്നതിനെകുറിച്ചും തികഞ്ഞ അവ്യക്തതയാണ് വാര്‍ത്താ കുറിപ്പുകളിലൂടെ പുറത്തുവിടുന്നത്. രോഗികളുടെ വിലാസത്തിലെ പോസ്റ്റ് ഓഫീസ് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് കണ്ടെയ്ന്മന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ രോഗികള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളാണ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇത് രണ്ടും വ്യത്യസ്തമാകുമ്പോള്‍ ആളുകള്‍ ആശയകുഴപ്പത്തിലാവുകയാണ്.

Tags: kozhikodecovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.