Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ വിദ്യാര്‍ത്ഥിയുടെ ദുരിത പഠനം കണ്ണുള്ളവര്‍ കാണണം

നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:16 pm IST
in Kasargod

ഉദുമ: നന്ദികേശന്‍ ഇത്തവണ പത്താം ക്ലാസിലാണ്. സഹപാഠികള്‍ വീടുകളിലിരുന്ന് സ്മാര്‍ട് ഫോണ്‍, ടിവിയില്‍ എന്നിവയില്‍ നോക്കി പഠിക്കുമ്പോള്‍ നിസ്സഹായനായി ഇരിക്കാനേ കഴിയുകയുള്ളു. കണ്ണിന് കാഴ്ചയില്ലാത്തത് കാരണം കേട്ട് പഠിച്ചാണ് നന്ദികേശന്‍ പത്താം ക്ലാസിലെത്തിയത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി അടുത്ത വീടിനെയാണ് ആശ്രയിക്കുന്നത്. മത്സ്യതൊഴിലാളിയായ നിഷാന്ത് ശാലിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ബേക്കല്‍ ഗവ.ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നന്ദികേശന്‍.

പഠിക്കാന്‍ മിടുക്കനാണ്. നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു. അന്ന് ആശുപത്രി അധികൃതര്‍ സഹായിച്ചെങ്കിലും ഒരുലക്ഷത്തോളം രൂപ കൈയ്യില്‍ നിന്നും ചെലവായി. കണ്ണിന്റെ പരിശോധനയ്‌ക്കായി ആറ് മാസത്തിലൊരിക്കല്‍ കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും പോകണം. മറ്റ് കുട്ടികളെ പോലെ നടന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ദിവസേന ഓട്ടോയ്‌ക്ക് 50 രൂപ നല്‍കിയാണ് സ്‌കൂളിലേക്ക് പോയി വരുന്നത്. നന്ദികേശന് ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മരുന്നിന് പോലും തികയുന്നില്ല.

നിഷാന്ത് മത്സ്യ ബന്ധനത്തിന് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പിതാവ് ബാബുവും മാതാവ് പ്രേമയും ഇവരോടപ്പമാണ് താമസം. നന്ദികേശന്‍ സഹോദരങ്ങളായ നവീണ്‍ ആറാം ക്ലാസിലും നീരജ് രണ്ടാം ക്ലാസിലും പഠിക്കുന്നു. സ്വന്തമായി വീടുമില്ല. താമസിക്കുന്നത് കോട്ടിക്കുളം റേഷന്‍ കടയ്‌ക്ക് സമീപത്തുള്ള പീടികയുടെ പിന്നില്‍ ഒറ്റമുറിയിലാണ് താമസം. വൈദ്യുതി പോലുമില്ലാത്തതിനാല്‍ പകല്‍ നേരത്ത് പോലും അരണ്ട വെളിച്ചം മാത്രമേ ഈ മുറിയില്‍ കിട്ടുന്നുള്ളു.

ചോര്‍ന്നൊലിക്കുന്നതിനാല്‍ മേല്‍കൂരയില്‍ പ്ലാസ്റ്റിക് മേഞ്ഞിരിക്കുകയാണ്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കടയുടെ പിന്നില്‍ ഏകദേശം നാല്‍പത് വര്‍ഷത്തോളമായി ഈ കുടുംബം താമസം തുടങ്ങിയിട്ട്. പഴക്കം ചെന്ന കെട്ടിടമായതിനാല്‍ വാടക പിരിക്കാന്‍ കെട്ടിട ഉടമയും വരാറില്ല. സ്വന്തമായി താമസ യോഗ്യമായ ഭൂമിയില്ലാത്തതിനാല്‍ ഏങ്ങോട്ട് പോകണമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന പഴകി പൊളിഞ്ഞുവീഴാറായ ഈ കടമുറിക്കുള്ളില്‍ ജീവന്‍ പണയം വെച്ചാണ് ഈ കുടുംബം കഴിഞ്ഞ് കൂടുന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.

 

Tags: kasargodeducationstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.