Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ വിദ്യാര്‍ത്ഥിയുടെ ദുരിത പഠനം കണ്ണുള്ളവര്‍ കാണണം

നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:16 pm IST
inKasargod

ഉദുമ: നന്ദികേശന്‍ ഇത്തവണ പത്താം ക്ലാസിലാണ്. സഹപാഠികള്‍ വീടുകളിലിരുന്ന് സ്മാര്‍ട് ഫോണ്‍, ടിവിയില്‍ എന്നിവയില്‍ നോക്കി പഠിക്കുമ്പോള്‍ നിസ്സഹായനായി ഇരിക്കാനേ കഴിയുകയുള്ളു. കണ്ണിന് കാഴ്ചയില്ലാത്തത് കാരണം കേട്ട് പഠിച്ചാണ് നന്ദികേശന്‍ പത്താം ക്ലാസിലെത്തിയത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി അടുത്ത വീടിനെയാണ് ആശ്രയിക്കുന്നത്. മത്സ്യതൊഴിലാളിയായ നിഷാന്ത് ശാലിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ബേക്കല്‍ ഗവ.ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നന്ദികേശന്‍.

പഠിക്കാന്‍ മിടുക്കനാണ്. നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു. അന്ന് ആശുപത്രി അധികൃതര്‍ സഹായിച്ചെങ്കിലും ഒരുലക്ഷത്തോളം രൂപ കൈയ്യില്‍ നിന്നും ചെലവായി. കണ്ണിന്റെ പരിശോധനയ്‌ക്കായി ആറ് മാസത്തിലൊരിക്കല്‍ കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും പോകണം. മറ്റ് കുട്ടികളെ പോലെ നടന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ദിവസേന ഓട്ടോയ്‌ക്ക് 50 രൂപ നല്‍കിയാണ് സ്‌കൂളിലേക്ക് പോയി വരുന്നത്. നന്ദികേശന് ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മരുന്നിന് പോലും തികയുന്നില്ല.

നിഷാന്ത് മത്സ്യ ബന്ധനത്തിന് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പിതാവ് ബാബുവും മാതാവ് പ്രേമയും ഇവരോടപ്പമാണ് താമസം. നന്ദികേശന്‍ സഹോദരങ്ങളായ നവീണ്‍ ആറാം ക്ലാസിലും നീരജ് രണ്ടാം ക്ലാസിലും പഠിക്കുന്നു. സ്വന്തമായി വീടുമില്ല. താമസിക്കുന്നത് കോട്ടിക്കുളം റേഷന്‍ കടയ്‌ക്ക് സമീപത്തുള്ള പീടികയുടെ പിന്നില്‍ ഒറ്റമുറിയിലാണ് താമസം. വൈദ്യുതി പോലുമില്ലാത്തതിനാല്‍ പകല്‍ നേരത്ത് പോലും അരണ്ട വെളിച്ചം മാത്രമേ ഈ മുറിയില്‍ കിട്ടുന്നുള്ളു.

ചോര്‍ന്നൊലിക്കുന്നതിനാല്‍ മേല്‍കൂരയില്‍ പ്ലാസ്റ്റിക് മേഞ്ഞിരിക്കുകയാണ്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കടയുടെ പിന്നില്‍ ഏകദേശം നാല്‍പത് വര്‍ഷത്തോളമായി ഈ കുടുംബം താമസം തുടങ്ങിയിട്ട്. പഴക്കം ചെന്ന കെട്ടിടമായതിനാല്‍ വാടക പിരിക്കാന്‍ കെട്ടിട ഉടമയും വരാറില്ല. സ്വന്തമായി താമസ യോഗ്യമായ ഭൂമിയില്ലാത്തതിനാല്‍ ഏങ്ങോട്ട് പോകണമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന പഴകി പൊളിഞ്ഞുവീഴാറായ ഈ കടമുറിക്കുള്ളില്‍ ജീവന്‍ പണയം വെച്ചാണ് ഈ കുടുംബം കഴിഞ്ഞ് കൂടുന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.

 

Tags: kasargodeducationstudent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.