Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വേച്ഛാധികാരത്തില്‍ ഗതിമുട്ടി സിപിഎം മന്ത്രിമാര്‍; ഭരണം ദഹിക്കാതെ സിപിഐ

ഭരണം തുടങ്ങിയതു മുതല്‍ തന്നെ സിപിഐക്ക് ദഹനക്കേട് തുടങ്ങിയതാണ്. സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന വിഷയത്തില്‍പോലും സിപിഐ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. മന്ത്രിമാരെല്ലാം കന്നിക്കാരായതാണ് മുഖ്യമന്ത്രിക്ക് എളുപ്പമായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2020, 06:35 pm IST
in Kerala

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് സിപിഐ. എന്നിട്ടും അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ സിപിഎം അവര്‍ക്ക് നല്‍കുന്നില്ല. പ്രത്യേകിച്ചും മുഖ്യമന്ത്രി. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വേച്ഛാധികാരത്തില്‍ സിപിഎം മന്ത്രിമാര്‍ പോലും ഗതിമുട്ടി നില്‍ക്കുകയാണ്. പിന്നെ സിപിഐയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

ഭരണം തുടങ്ങിയതു മുതല്‍ തന്നെ സിപിഐക്ക് ദഹനക്കേട് തുടങ്ങിയതാണ്. സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയുന്ന വിഷയത്തില്‍പോലും സിപിഐ മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. മന്ത്രിമാരെല്ലാം കന്നിക്കാരായതാണ് മുഖ്യമന്ത്രിക്ക് എളുപ്പമായത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ സെക്രട്ടറിമാരെയോ താക്കോല്‍സ്ഥാനത്തെ ഉദ്യോഗസ്ഥരെയോ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ സുപ്രധാന നിയമനങ്ങള്‍. പ്രതികരിച്ചാല്‍ അവഹേളനം. ഏറ്റവും ഒടുവില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മന്ത്രി ഇ.പി. ജയരാജന്റെ കമന്റ് ഉദാഹരണം. ”മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കല്ലേ യോഗ തീരുമാനമറിയൂ” എന്നായിരുന്നു പരിഹാസം.

സ്പ്രിങ്കഌ ഇടപാടിലെ അപ്രിയം സിപിഐ പ്രകടിപ്പിച്ചപ്പോള്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സിപിഐ ഒാഫീസിലെത്തിയാണ് നടപടികള്‍ വിശദീകരിച്ചത്. ഇതുവരെ ഇല്ലാത്ത കീഴ്‌വഴക്കമാണത്. മന്ത്രിസഭയറിയാതെ എടുത്ത തീരുമാനം വിശദീകരിക്കാന്‍ മുഖ്യ ഘടകകക്ഷിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥനെ അയയ്‌ക്കുക. അതില്‍പരം അപമാനമില്ല. ശിവശങ്കറിനെ ഐടി വകുപ്പില്‍നിന്നു നീക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തൃണവല്‍ഗണിച്ചു. അതിനെതിരായ ചൊരുക്കാണ് ജോസ് കെ. മാണി വിഷയത്തില്‍ പ്രകടമാക്കിയത്.

കേരളാ കോണ്‍ഗ്രസ്-സിപിഐ സഖ്യം പതിറ്റാണ്ടിലേറെ നീണ്ടതാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായപ്പോള്‍ കേരളാ കോണ്‍ഗ്രസ് മന്ത്രിസഭയിലുണ്ടായിരുന്നതാണ്. ഇടതുമുന്നണിയിലും മാണിയും ജോസഫും ഘടകകക്ഷികളായിരുന്നു. ഇപ്പോഴത്തെ വര്‍ജ്യം ജോസ് കെ. മാണി സ്വീകാര്യമെന്ന് ആദ്യം സിപിഎം പ്രസ്താവിച്ചത് അംഗീകരിക്കാനുള്ള വൈഷമ്യമാണ് സിപി

ഐ പ്രകടിപ്പിച്ചത്. സിപിഐ ഒതുങ്ങിപ്പോകുമോ എന്ന ഭീതിയും അതിലുണ്ട്. സിപിഐ മന്ത്രിമാര്‍ പറയുന്ന ആരെയും സെക്രട്ടറിമാരായി നല്‍കിയില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി  അടിച്ചേല്‍പ്പിക്കുന്ന സെക്രട്ടറിമാര്‍ സുപ്രധാന ഫയലുപോലും മന്ത്രിമാരെ കാണിക്കുകയുമില്ല. റവന്യൂ വകുപ്പാണ് ഇതിന്റെ പേരില്‍ മുക്കാലിയില്‍ കെട്ടിയതുപോലെയായത്. സിപിഐയുടെ ഇംഗിതത്തിന് വിരുദ്ധമായി റവന്യൂ സെക്രട്ടറിസ്ഥാനം പി.എച്ച്. കുര്യനെ ഏല്‍പ്പിച്ചതിന്റെ കെടുതി സഹിച്ചതാണ് ഇ. ചന്ദ്രശേഖരന്‍. ഭക്ഷ്യ വകുപ്പിലും കൃഷി വകുപ്പിലും സ്ഥിതി മറിച്ചല്ല. മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കലാണ് സിപിഐ ലക്ഷ്യം.

ശിവശങ്കറിനു പകരം മീര്‍ മുഹമ്മദ്, സഫറുള്ള എന്നീ ഐഎഎസുകാരെ നിയമിച്ചതും സിപിഐക്ക് പ്രഹരമാണ്. മുതിര്‍ന്ന ഐഎഎസുകാരും അതേ അവസ്ഥയിലാണ്. മുതിര്‍ന്ന ഐഎഎസുകാര്‍ക്ക് അവകാശപ്പെട്ട പദവിയില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍പ്പെട്ടവരെ നിയമിച്ചതിന് പിന്നില്‍ സിപിഎമ്മിന് രാഷ്‌ട്രീയമുണ്ട്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഐഎഎസുകാരുടെ പേര് രഹസ്യമായി ഉപയോഗിച്ച് രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാനാകുമോയെന്നതാണ് പരീക്ഷണം. സ്വര്‍ണക്കടത്തും തുടര്‍ന്ന് കസ്റ്റംസ്, എന്‍ഐഎ അന്വേഷണവും എങ്ങനെ സംഭവിക്കുമെന്ന അനിശ്ചിതത്വം ഇപ്പോള്‍ ഉടലെടുത്തിട്ടുമുണ്ട്. ഇതിനിടയില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാവുകയാണ് പിബി അംഗം എം.എ. ബേബി. ദൃശ്യമാധ്യമങ്ങളില്‍ ബോധപൂര്‍വം അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് അത് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.

Tags: Pinarayi Vijayancpiകേരള സര്‍ക്കാര്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.