Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അകാരണമായി ഡോക്ടറെ പിരിച്ചുവിട്ടു: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്രവപരിശോധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3 മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം തുടരുന്നതിനിടെ ജോലിക്രമീകരണ വ്യവസ്ഥയില്‍ ജൂണ്‍ 27 ശനിയാഴ്ച മുതല്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ സന്ദേശം അയക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 11, 2020, 10:22 pm IST
in Kannur

ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സ്രവപരിശോധനക്കായി നിയമിച്ച ഡോക്ടറെ അകാരണമായി  പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇവിടെ കോവിഡ് സ്രവ പരിശോധനക്കായി ഒരുക്കിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നിയമിച്ച  സ്ഥിരം ഡോക്ടര്‍ അര്‍ജുന്‍. എസ് നെയാണ്  ഒരാഴ്ച മുന്‍പ്  അകാരണമായി ജില്ലാ പ്രോഗ്രാം മാനേജര്‍  പിരിച്ചു വിട്ടത്. പകരമായി രണ്ടു ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ഇയാള്‍ രാജിവെച്ച് പോവുകയായിരുന്നു. തുടര്‍ന്ന് നിശ്ചയിച്ച സ്രവ പരിശോധന മുടങ്ങാതിരിക്കാനായി മട്ടന്നൂരില്‍ നിന്നും മറ്റൊരു ഡോക്ടറെ വരുത്തി കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും  പരിശോധന നടത്തുകയായിരുന്നു.  

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3  മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം തുടരുന്നതിനിടെ ജോലിക്രമീകരണ വ്യവസ്ഥയില്‍ ജൂണ്‍ 27  ശനിയാഴ്ച മുതല്‍  അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ സന്ദേശം അയക്കുകയായിരുന്നു. 

26 ന് വെള്ളിയാഴ്ച രാത്രി 7.30 ന് അയച്ച സന്ദേശം ശ്രദ്ധയില്‍ പെട്ടില്ല. കൂടാതെ 27 ന് ശനിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 തോളം പേരുടെ സ്രവ പരിശോധന രാവിലെ 9 മുതല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയും രജിസ്റ്റര്‍ ചെയ്തവരുടെ സ്രവ പരിശോധന നടത്താനുണ്ടെന്നിരിക്കേ ആദിവസത്തെകൂടി സ്രവ ശേഖരണത്തിന് ശേഷം ഡോക്ടറെ  വിടാനായിരുന്നു ഉദ്ദേശിച്ചതെന്ന് ഇരിട്ടി ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രന്‍ പറഞ്ഞു.  

ഈ സാഹചര്യത്തില്‍ ഡോക്ടറെ ഇവിടെ നിന്നും അഞ്ചരക്കണ്ടിയിലേക്കു അയച്ചാല്‍ ഇരിട്ടി ആശുപത്രിയിലെ സ്രവ പരിശോധന മുടങ്ങും എന്നതിനാല്‍ സൂപ്രണ്ട് നിര്‍ദേശം നല്കിയതനുസരിച്ച് അവിടെ തുടരുകയും ചെയ്തു.  ശനിയാഴ്ച അഞ്ചരക്കണ്ടിയില്‍ ജോലിക്ക് ഹാജരായില്ല എന്ന കാരണം പറഞ്ഞാണ് ഡോ. അര്‍ജുനനെ 28 ന് ഞായറാഴ്ച രാത്രി  ജില്ലാ പ്രോഗ്രാം മാനേജര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി  അറിയിപ്പ് ലഭിച്ചതെന്ന്  സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രന്‍ പറഞ്ഞു.  പിരിച്ചു വിട്ടതറിയാതെ തിങ്കളാഴ്ചയും ഇരിട്ടിയില്‍ ജോലിക്കെത്തിയ ഡോക്ടര്‍ അന്നും സ്രവപരിശോധനാ കേന്ദ്രത്തില്‍ എത്തിയവരുടെ സ്രവം പരിശോധനക്കെടുത്ത ശേഷമാണ് മടങ്ങിയത്. എന്നാല്‍ ഡോക്ടറെ വീണ്ടും ഇവിടേയ്‌ക്ക് പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് സൂപ്രണ്ട് കാത്തു നല്‍കിയെങ്കിലും ഡോക്ടറെ സ്രവ പരിശോധന ഇല്ലാത്ത പേരാവൂരില്‍ നിയമിച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു. സ്രവ പരിശോധനക്കായി സ്ഥിരം നിയമനം നല്‍കിയ ഡോക്ടറെ ഇവിടെ നിന്നും മാറ്റി പരിശോധനാ സൗകര്യം ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റിയതും ദുരൂഹത ഉയര്‍ത്തുന്നു.  

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടേത്  തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങളിലും മറ്റുള്ളവരുടെത് ചൊവ്വ , ശനി ദിവസങ്ങളിലുമാണ്  ഇരിട്ടി കേന്ദ്രത്തില്‍  നിന്നും പരിശോധന ക്കെടുക്കുന്നത് . എന്നാല്‍ ഇതിനായി നിയമിച്ച ഡോക്ടറെ കാരണമില്ലാതെ പിരിച്ചു വിട്ടതോടെ  ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് .  കൂത്തുപറമ്പിലെ കേന്ദ്രവും സമാന സാഹചര്യത്തില്‍ അടച്ചു പൂട്ടിയിരിക്കയാണ്. സംസ്ഥാനത്തും ജില്ലയിലും കോവിഡ് ബാധിതര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇരിട്ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ രോഗം സംശയിക്കുന്നവര്‍ കണ്ണൂരിലോ തലശ്ശേരിയിലോ എത്തേണ്ടിവരും. സ്രവപരിശോധനക്കായി മാത്രം ജില്ലയില്‍ ഇരുപതോളം ദന്തല്‍ സര്‍ജ്ജന്മാരെ നിയമിച്ചിരിക്കെ ആണ് ഇരിട്ടി പോലെയുള്ള താലൂക്ക് ആശുപത്രികളോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധനക്കായി ആളില്ലെന്ന് ദുര്‍ഗ്ഗതിക്കിടയാക്കിയിരിക്കുന്നത് .  

Tags: doctorhospitalIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.