Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയ്‌ക്കൊപ്പം പിണറായിയുടെ ഓഫിസില്‍ കയറിയിറങ്ങിയ ദുബായ് വ്യവസായി ആര്?;മുഖ്യമന്ത്രിയുടെ ഓഫിസിലും എന്‍ഐഎ കയറും; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ നിരവധി തവണ പിണറായിയുടെ ഓഫിസില്‍ എത്തിയത്. എന്നാല്‍, സ്വപ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന ദുബായ് വ്യവസായിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സന്ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 10:25 am IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറി ഇറങ്ങിയത് നിരവധി തവണ. ഇവര്‍ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴും ഐടി വകുപ്പിനു കീഴില്‍ ജീവനക്കാരി ആയിരുന്നപ്പോഴും നോര്‍ത്തബ്ലോക്കിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തി. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇവര്‍ക്കൊപ്പം ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായി നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ നിരവധി തവണ പിണറായിയുടെ ഓഫിസില്‍ എത്തിയത്. എന്നാല്‍, സ്വപ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന ദുബായ് വ്യവസായിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സന്ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്. ഒപ്പം, അടുത്തിടെ സ്വപ്‌ന സെക്രട്ടേറിയറ്റില്‍ നടത്തിയ മറ്റു സന്ദര്‍ശനങ്ങളുടെ ദൃശ്യങ്ങളും എന്‍ഐഎ പരിശോധിക്കും.

വിദേശത്തു നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം കടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്നു കണ്ടെത്തി, യുഎപിഎ ചുമത്തിയാണ് എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വര്‍ണക്കടത്ത് കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണമെത്തിച്ചത്  ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു.  

പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഫാസില്‍  കസ്റ്റംസിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല.  കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പി .ആര്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്ന രണ്ടാം പ്രതിയും. ഫാസില്‍ ഫരീദ് മൂന്നാം പ്രതി, സന്ദീപ് നായരാണ് നാലാം പ്രതി. ഫാസിലിന്  വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.  

ഈ മാസം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 14.82 കോടി രൂപ മൂല്യമുള്ള മുപ്പതു കിലോ സ്വര്‍ണം കടത്തിയ സംഭവം രാജ്യസുരക്ഷയ്‌ക്കും സുഹൃദ് രാജ്യവുമായുള്ള ബന്ധത്തിനും  വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന്  എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള  യുഎപിഎയിലെ 16,17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയുമാണ് ഈ വകുപ്പില്‍ പ്രതിപാദിക്കുന്നത്.  

സ്വര്‍ണക്കടത്ത് കേസിന് ദേശീയ-അന്തര്‍ദ്ദേശീയ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി  വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  യുഎപിഎ നിയമത്തിലെ 15 വകുപ്പ് പ്രകാരം പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  

വിയന്ന കരാര്‍ പ്രകാരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി നേരത്തെ ജോലി ചെയ്തിരുന്ന പിഎസ് സരിത്ത് ഏറ്റെടുക്കേണ്ടതായിരുന്നു ബാഗേജ്.  ഇയാള്‍ മുന്‍പും ഇങ്ങനെ പല കുറി ബാഗേജുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.

Tags: സ്വര്‍ണകടത്ത്swapna sureshഎൻ‌ഐ‌എpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

News

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.