Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥ; തൃശൂര്‍ നഗരത്തിലെ ഭൂഗര്‍ഭ കേബിള്‍ നിര്‍ദ്ദേശം ചുവപ്പു നാടയില്‍

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 02:23 pm IST
in Thrissur

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റണമെന്ന നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേഷന്‍ അധികൃതരോട് വൈദ്യതി വിഭാഗം ഉന്നയിച്ച നിര്‍ദ്ദേശം ഇപ്പോഴും ചുവപ്പുനാടയില്‍.  പൈപ്പിടാന്‍ റോഡ് മുഴുവന്‍ കുഴിച്ചപ്പോള്‍ വൈദ്യുതി ലൈനും ഭൂഗര്‍ഭ ലൈനാക്കാന്‍ അവസരം കിട്ടിയിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ല.  

നഗരത്തിലെ അപകടം മുന്നില്‍ കണ്ട്  ആറു വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ വലിക്കുന്നതു ഭൂമിക്കടിയിലൂടെയാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നി ര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. തുടക്കത്തില്‍ കോടികള്‍ മുടക്കേണ്ടി  വരുമെങ്കിലും പിന്നീട് വര്‍ഷങ്ങളോളം മെയിന്റനന്‍സ് അടക്കം ഇല്ലാതാക്കാമെന്നതും വന്‍ സുരക്ഷയുമാണ് ഭൂഗര്‍ഭ ലൈനിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകുമെന്നതും പ്രത്യേകതയാണ്.

നഗരമധ്യത്തില്‍ പോസ്‌റ്റോഫീസ് റോഡിലെ കെട്ടിടത്തില്‍ നിന്ന് ഫ്‌ളക്‌സ് അഴിച്ച് മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഇന്നലെ ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സമീപത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ പോകുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്ന് പോകുന്നതെന്നതിനാല്‍ വളരെ അപകട സാധ്യതയുണ്ട്.  

ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്‌റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്. കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഇരുമ്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്‌ളക്‌സുകളുമൊക്കെ നില്‍ക്കുന്നതെന്നതിനാല്‍ വന്‍ അപകട സാധ്യതയാണ്. കാറ്റത്ത് മറിഞ്ഞാല്‍ പോലും ഷോക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്കറ്റ് റോഡുകളിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.  

നഗരത്തിലെ വീതിയില്ലാത്ത പല റോഡുകളോട് ചേര്‍ന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും നില്‍ക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് കുട നിവര്‍ത്തിയാല്‍ പോലും വൈദ്യുതി ലൈനില്‍ തട്ടും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്. പല റോഡുകളിലെ കെട്ടിടങ്ങളിലും വന്‍ ഫ്‌ളക്‌സുകളാണ് വൈദ്യുതി കമ്പികളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂഗര്‍ഭ കേബിള്‍ പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കാതെയും കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്താതെയും അലംഭാവം കാട്ടുകയാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.