Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണ ഇടപാടുകള്‍ നടന്നത് വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍

കാര്‍ബണ്‍ ഡോക്ടര്‍ എന്നു പേരുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എഞ്ചിനിലെ കാര്‍ബണ്‍ നീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ അധികം കാറുകളൊന്നും റിപ്പയറിങ്ങിന് എത്താറില്ല. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സന്ദീപും സ്വപ്നയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായും ഭര്‍ത്താവ് ഇടയ്‌ക്കിടയ്‌ക്ക് ഗള്‍ഫില്‍ പോയി മടങ്ങിയിരുന്നതായും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 05:29 am IST
in Kerala

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി സന്ദീപ് നായരുടെ  വര്‍ക്ക് ഷോപ്പ് അവിഹിത ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന താവളമെന്ന് കസ്റ്റംസിന് സംശയം. ഇവിടം മറയാക്കിയാണ് രഹസ്യ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് സൂചന. കേസിലെ പ്രതികളായ  സ്വപ്ന, സരിത്ത് എന്നിവരുടെ അടുത്ത കൂട്ടാളിയും ഇടപാടുകളിലെ മുഖ്യപങ്കാളിയുമാണ് സന്ദീപ്.

കാര്‍ബണ്‍ ഡോക്ടര്‍ എന്നു പേരുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എഞ്ചിനിലെ കാര്‍ബണ്‍ നീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ അധികം കാറുകളൊന്നും റിപ്പയറിങ്ങിന് എത്താറില്ല. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സന്ദീപും  സ്വപ്നയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായും ഭര്‍ത്താവ് ഇടയ്‌ക്കിടയ്‌ക്ക് ഗള്‍ഫില്‍ പോയി മടങ്ങിയിരുന്നതായും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

സന്ദീപിന്റെ നെടുമങ്ങാട്ടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് നിയമസഭാ സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണനും നിരവധി സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. 2019 ഡിസംബര്‍ 31 ന് നടന്ന ചടങ്ങില്‍ സ്പീക്കറായിരുന്നു ഉദ്ഘാടകന്‍. സി.ദിവാകരന്‍ എംഎല്‍എ , സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആര്‍.ജയദേവന്‍, സിപിഐ മണ്ഡലം സെക്രട്ടറി പട്ടത്തില്‍ ഷെരീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, സിപിഎം നേതാവും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ  കെ.എസ്. സുനില്‍ കുമാര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ലാ പഞ്ചായത്തംഗം എല്‍.പി. മായാദേവി, കൗണ്‍സിലര്‍ അഡ്വ. എസ്.നൂര്‍ജി, കൗണ്‍സിലര്‍ ടി. അര്‍ജുനന്‍ എന്നിവരായിരുന്നു ക്ഷണിതാക്കള്‍.

സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.

സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പാര്‍ട്ടി ചാനലിന് അഭിമുഖം നല്‍കി അമ്മ മാറ്റിപ്പറഞ്ഞു.  താനാണ് സിപിഎം പ്രവര്‍ത്തകയെന്നും മകന്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്ഷണക്കത്ത് വിവരം പുറത്തെത്തിയത്. ബിജെപി പ്രവര്‍ത്തകനാണെങ്കില്‍ എന്തിനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും കൂട്ടത്തോടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നാണ് ചോദ്യം.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.