Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി കൈകഴുകി രക്ഷപെടേണ്ട; മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കാരുടെ വലയത്തില്‍; സ്വര്‍ണക്കടത്തില്‍ പഴുതടച്ച അന്വേഷണമെന്നും വി. മുരളീധരന്‍

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 05:55 pm IST
in Kerala

ന്യൂദല്‍ഹി: വിമാനത്താവളങ്ങളും സ്വര്‍ണക്കടത്തുമെല്ലാം കേന്ദ്രസര്‍ക്കാര്‍ വിഷയങ്ങളാണെന്ന് പറഞ്ഞ് തലസ്ഥാനത്തെ കള്ളക്കടത്തു വിഷയത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായ വിജയന്‍ ശ്രമിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല. സ്വര്‍ണക്കടത്തിനു വെറും കള്ളക്കടത്തിന്റെ തലങ്ങള്‍ക്കപ്പുറം മറ്റു പലതമുണ്ട്. വിഷയത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുക. പ്രതികള്‍ മാത്രമല്ല, അവര്‍ക്കു സഹായം ചെയ്തവരും ശുപാര്‍ശ ചെയ്തവരും നിയമത്തിനു മുന്നില്‍ എത്തും.  

തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തില്‍ നടന്ന കള്ളക്കടത്ത് പിടികൂടിയത്. തുടര്‍ നടപടികള്‍ ഉണ്ടാകും. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിയില്‍ പറയുന്ന കാര്യം ഏറ്റുപറയുകയാണോ ചെയ്യേണ്ടത് ? സ്വന്തം വകുപ്പിലെ ജീവനക്കാരിയാണ് പ്രതി. കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ആള്‍ പൊതുപരിപാടികളുടെ മുഖ്യസംഘാടകയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഒരു കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാനമോ ഹൈക്കോടതിയോ ആവശ്യപ്പെടണം. ഈ കേസിന്റെ സ്വഭാവം അനുസരിച്ചാകും അന്വേഷണ ഏജന്‍സികളെ തീരുമാനിക്കുക. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിനു വന്ന ലഗേജ് എന്നതു കൊണ്ട് ഡിപ്ലോമാറ്റിക് ലഗേജ് എന്ന പരിഗണന ലഭിക്കില്ലെന്നും മുരളീധരന്‍. 

Tags: pinarayiസ്വര്‍ണകടത്ത്muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

News

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.