Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി കൈകഴുകി രക്ഷപെടേണ്ട; മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കാരുടെ വലയത്തില്‍; സ്വര്‍ണക്കടത്തില്‍ പഴുതടച്ച അന്വേഷണമെന്നും വി. മുരളീധരന്‍

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 05:55 pm IST
in Kerala

ന്യൂദല്‍ഹി: വിമാനത്താവളങ്ങളും സ്വര്‍ണക്കടത്തുമെല്ലാം കേന്ദ്രസര്‍ക്കാര്‍ വിഷയങ്ങളാണെന്ന് പറഞ്ഞ് തലസ്ഥാനത്തെ കള്ളക്കടത്തു വിഷയത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായ വിജയന്‍ ശ്രമിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല. സ്വര്‍ണക്കടത്തിനു വെറും കള്ളക്കടത്തിന്റെ തലങ്ങള്‍ക്കപ്പുറം മറ്റു പലതമുണ്ട്. വിഷയത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുക. പ്രതികള്‍ മാത്രമല്ല, അവര്‍ക്കു സഹായം ചെയ്തവരും ശുപാര്‍ശ ചെയ്തവരും നിയമത്തിനു മുന്നില്‍ എത്തും.  

തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തില്‍ നടന്ന കള്ളക്കടത്ത് പിടികൂടിയത്. തുടര്‍ നടപടികള്‍ ഉണ്ടാകും. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിയില്‍ പറയുന്ന കാര്യം ഏറ്റുപറയുകയാണോ ചെയ്യേണ്ടത് ? സ്വന്തം വകുപ്പിലെ ജീവനക്കാരിയാണ് പ്രതി. കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ആള്‍ പൊതുപരിപാടികളുടെ മുഖ്യസംഘാടകയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഒരു കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാനമോ ഹൈക്കോടതിയോ ആവശ്യപ്പെടണം. ഈ കേസിന്റെ സ്വഭാവം അനുസരിച്ചാകും അന്വേഷണ ഏജന്‍സികളെ തീരുമാനിക്കുക. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിനു വന്ന ലഗേജ് എന്നതു കൊണ്ട് ഡിപ്ലോമാറ്റിക് ലഗേജ് എന്ന പരിഗണന ലഭിക്കില്ലെന്നും മുരളീധരന്‍. 

Tags: muraleedharanpinarayiസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.