Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

151 വര്‍ഷത്തിനിടില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥ; സെക്രട്ടേറിയറ്റ് പൂട്ടിക്കെട്ടിയത് ചരിത്രത്തില്‍ ആദ്യം

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 7, 2020, 10:17 am IST
in Kerala

തിരുവനന്തപുരം: ഞായറാഴ്ച രാത്രി തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടി. നാലു കവാടങ്ങളിലും താഴിട്ടതിന് പുറമെ കയര്‍ വരിഞ്ഞ് മുറുക്കുകയും ചെയ്തു. ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ ഇങ്ങനെ ആവണമെന്നില്ല. ഏതായാലും പഴയ ഹജൂര്‍ കച്ചേരിയായ ഇന്നത്തെ സെക്രട്ടേറിയറ്റിന് ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യം.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.

നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി. പോലീസ് അനുവദിക്കാതെ ആംബുലന്‍സ് പോലും മുന്നോട്ടില്ല. കടകമ്പോളങ്ങളൊന്നും തുറന്നുകൂടാ. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ എത്തിച്ചു നല്‍കും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. പക്ഷെ അവിടെ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണം. ഞായറാഴ്ച രാത്രി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് അതായിരുന്നു. ടിവി വാര്‍ത്തകളിലൂടെ ഇതറിഞ്ഞ തലസ്ഥനവാസികള്‍ അമ്പരന്നു. അപ്രതീക്ഷമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍. ഭക്ഷണമില്ലാതെ, വെള്ളംപോലും കിട്ടാതെ ആയിരങ്ങള്‍ വലഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ രാത്രി പ്രഖ്യാപിച്ച നിബന്ധനകള്‍ അയഞ്ഞു.

ഒരു ആലോചനയും തയാറെടുപ്പുമില്ലാതെ എന്തുകൊണ്ടാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന ചോദ്യം പരക്കെ ഉയര്‍ന്നു. ഒരു രാത്രികൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. തിങ്കളാഴ്ച ഉച്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നു പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കരുതിയിരിക്കാമായിരുന്നു.

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചോദിച്ചവരാണ് ഇന്ന് ഭരണം നടത്തുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും രണ്ട് ദിവസം മുമ്പ് പറയാമായിരുന്നു എന്ന ന്യായം നിരത്തിയവരും ഇവര്‍ തന്നെ. പൊടുന്നനെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വീട്ടിലിരുത്തുകയും ചെയ്തതും ദുബായ്‌യില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 35 കിലോ സ്വര്‍ണക്കട്ടി പാഴ്‌സലും തമ്മില്‍ ബന്ധമുണ്ടോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Tags: കേരള സര്‍ക്കാര്‍സെക്രട്ടറിയേറ്റ്coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.