Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണക്കാലത്ത് കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ഥലം മാറ്റ വിവാദം

അഗ്രോണമി വിഭാഗം മേധാവിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററുമായ പ്രഗത്ഭയായ അധ്യാപികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാസര്‍കോഡേക്ക് സ്ഥലമറ്റിയതാണ് ഒടുവിലത്തെ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 08:12 pm IST
in Thrissur

തൃശൂര്‍: കൊറോണ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ഥലം മാറ്റങ്ങളും പിന്‍വാതില്‍ നിയമനവും തകൃതി.  സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ഒത്താശയോടു കൂടിയാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്രോണമി വിഭാഗം മേധാവിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററുമായ പ്രഗത്ഭയായ അധ്യാപികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാസര്‍കോഡേക്ക് സ്ഥലമറ്റിയതാണ് ഒടുവിലത്തെ സംഭവം.  

സര്‍വ്വകലാശാലയുടെ അക്രഡിറ്റേഷനും റാങ്കിങ്ങും നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായ സര്‍വ്വകലാശാലാ ഗവേഷണ ജേര്‍ണലിന്റെ നിലവാരം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതിയാണ് ഈ അധ്യാപികയുടെ നേതൃത്വത്തില്‍ കൈവരിച്ചത്. ഇതിനോടൊപ്പം ഈ വകുപ്പില്‍ തന്നെ കഴിഞ്ഞ വര്‍ഷം നിയമിതയായ അസിസ്റ്റന്റ് പ്രൊഫസ്സറെയും പട്ടാമ്പിയേക്ക് സ്ഥലം മാറ്റി.  അധ്യാപരുടെ അനധികൃത സ്ഥലംമാറ്റത്തെ തുടര്‍ന്ന് അധ്യാപക ക്ഷാമം രൂക്ഷമായ അഗ്രണമി വകുപ്പില്‍ ഇതോടെ ബിരുദാനന്തര, ഗവേഷണ പരിപാടികള്‍ അവതാളത്തിലായി.  

കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അക്രഡറ്റേഷന്‍ മാനദണ്ഡമനുസരിച്ച് ഏഴ് അദ്ധ്യാപകര്‍ വേണ്ട സ്ഥലത്ത് ഇനി വെറും മൂന്ന് അദ്ധ്യാപകരാണ് ഈ വകുപ്പില്‍ അവശേഷിക്കുന്നത്. ദ്രോഹിക്കുന്ന സമീപനമാണ് വിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.  മികച്ച അധ്യാപകനുള്ള അവാര്‍ഡ് നിരവധി തവണ നേടിയ ഡോ. ഉമാ മഹേശ്വരനെ നിസാര കാരണങ്ങളുടെ പേരു പറഞ്ഞ് അസോസിയേറ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.  

തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവും വിവിധ തലങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ള കായികാദ്ധ്യാപകനും വിദ്യാര്‍ത്ഥി ക്ഷേമ വകുപ്പു ഡയറക്ടറുമായ അധ്യാപകനെ ഭരണസമിതി തീരുമാനം നടപ്പാക്കിയതിന്റെ പേരില് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി മറ്റൊരു ജൂനിയര്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിച്ചിരുന്നു.  പിന്‍വാതില്‍ നിയമനവും സര്‍വകലാശാലയില്‍ തകൃതിയായി നടക്കുന്നതായാണ് വിവരം. സര്‍വകലാശാലയില്‍ ഒഴിവുള്ള ലൈറ്റ്/ഹെവി വെഹിക്കള്‍ ഡ്രൈവര്‍ തസ്തികകളിലും ക്ലാസ് ഫോര്‍ തസ്തികകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് നിയമനം നടക്കുന്നുവെന്ന് അക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കൊറോണ നിയന്ത്രണങ്ങള്‍ മറയാക്കി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുപ്പ് മാറ്റി വച്ച വൈസ് ചാന്‍സലര്‍ അധ്യാപകരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം അനന്തമായി നീട്ടുകയാണ്. അതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റനടപടിയെന്നും ആക്ഷപമുണ്ട്.

Tags: krishitransferCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.