Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയിലെ പാലം അപകടാവസ്ഥയിലായിട്ട് 3 വര്‍ഷം; അനക്കമില്ലാതെ അധികൃതര്‍

റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കാത്തതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാന്‍ അപകടാവസ്ഥയിലായിട്ട് 3 വര്‍ഷമായിട്ടും നടപടിയായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:41 am IST
in Kasargod
അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം

അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം

ബദിയടുക്ക: റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കാത്തതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാന്‍ അപകടാവസ്ഥയിലായിട്ട് 3 വര്‍ഷമായിട്ടും നടപടിയായില്ല. ഇതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബ്രിജസ് വിഭാഗം സര്‍ക്കാരിനു അപേക്ഷ സമര്‍പ്പിച്ചിട്ട് നാളേറെയായെങ്കിലും പരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇതു വഴി പോകുന്ന വാഹനങ്ങള്‍ വേഗത കുറച്ചു പോകേണ്ടതാണെന്നും എട്ട് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതു വഴി പോകരുതെന്നും ബോര്‍ഡ് വെച്ചിട്ടും ഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പാലത്തിന്റെ മാതൃക തയാറാക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലേക്കറിയിച്ചപ്പോള്‍ പരിശോധന നടത്തുന്നതിന് സര്‍ക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ബലക്ഷയമുള്ള ഭാഗത്ത് കുഴി നികത്തി താല്‍ക്കാലിക പരിഹാരം കണ്ടത്താനാവുമെങ്കിലും സ്ഥിരമായ പരിഹാരത്തിനാണ് ജില്ലാ ബ്രിജസ് വിഭാഗം കാത്തിരിക്കുന്നത്. സ്പാനിന്റെ അടിയില്‍ കോണ്‍ക്രീറ്റ് ഇളകി വീഴുന്നത് മാത്രമല്ല മുകള്‍ ഭാഗത്ത് കുഴിയുമുണ്ട്. കുഴിനികത്തി സ്പാനുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്പാന്‍ പൊളിച്ചു ശരിയാക്കണമെങ്കില്‍ മാസങ്ങള്‍ കഴിയും. പരിശോധനയ്‌ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അനുമതിയായിട്ടില്ല. തുടര്‍ന്നു സാങ്കേതിക അനുമതി ലഭിച്ചാല്‍ മാത്രമേ പരിശോധനയ്‌ക്കുള്ള നടപടിയാകൂ. സ്പാന്‍ മാറ്റാന്‍ തീരുമാനമായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടേണ്ടി വരും. ഇതിനു പള്ളത്തടുക്ക പുഴയിലിറങ്ങി പോകണം. പഴയപാലമാണ് മറ്റൊരു ആശ്രയം. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാനപാതയിലെ പാലമായതിനാല്‍ ഭാരം കയറ്റിയ നിരവധി വാഹനങ്ങള്‍ ഇതുവഴിപോകുന്നുണ്ട്.

ഇത്രയും വാഹനങ്ങള്‍ക്ക് താഴെയിറങ്ങി പോകാനാവില്ല. വീതികുറവുള്ള സമീപത്തെ പഴയപാലത്തിലൂടെയും പോകാനാവാത്ത സ്ഥിതിയാകും. 14 വര്‍ഷത്തിനു ശേഷമാണ് ഇതിനോടനുബന്ധിച്ചുള്ള റോഡില്‍ ബിഎംബിസി ടാറിങ് ചെയ്തത്. അപകടാവസ്ഥയിലായതിനാല്‍ പാലത്തിന്റെ  മുകളില്‍ ടാറിങ് നടത്തിയിട്ടില്ല. നവീകരിച്ച റോഡായതിനാല്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പാലത്തിന്റെ അപാകത പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
 

Tags: kasargodBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.