Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ സീറ്റുകള്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കരുതെന്ന് എന്‍എസ്എസ്

50 വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട ക്ലാസ്മുറികളില്‍ 65 വിദ്യാര്‍ത്ഥികള്‍വരെ തിങ്ങിനിറഞ്ഞിരിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായി. വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പഠനനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഇത് ദോഷകരമായി ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 04:23 pm IST
in Kerala

ചങ്ങനാശ്ശേരി: ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ചത് വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു ബാച്ചില്‍ പരമാവധി 50 വിദ്യാര്‍ത്ഥികള്‍ എന്നതാണ് നിലവിലുള്ള വ്യവസ്ഥ. അതിനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്രവേശനനടപടികള്‍ തുടങ്ങിക്കഴിഞ്ഞ്, വേണ്ടത്ര പഠനമില്ലാതെ 30% സീറ്റുവരെ വര്‍ദ്ധിപ്പിച്ചു. 

50 വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട ക്ലാസ്മുറികളില്‍ 65 വിദ്യാര്‍ത്ഥികള്‍വരെ തിങ്ങിനിറഞ്ഞിരിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായി. വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പഠനനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ഇത് ദോഷകരമായി ബാധിച്ചു. ചില ജില്ലകളില്‍ അപേക്ഷകര്‍ കൂടുതലുണ്ടെന്ന ന്യായമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് പറയുന്നത്. എന്നാല്‍ പല വിദ്യാലയങ്ങളിലും ബാച്ചുകള്‍ നിലനില്ക്കുന്നതിനാവശ്യമായ മിനിമം വിദ്യാര്‍ത്ഥികള്‍പോലുമില്ലാത്ത അവസ്ഥയുമുണ്ട്. 

കഴിഞ്ഞ അദ്ധ്യയനവര്‍ഷം പല ജില്ലകളിലും സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഗവണ്മെന്റ് / എയിഡഡ് മേഖലയില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍, സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒരു അപേക്ഷകന്‍പോലും ഇല്ലാതിരുന്ന ജില്ലകളില്‍പോലും പൊതുവായി 10% സീറ്റ് വര്‍ദ്ധിപ്പിച്ചത് നീതീകരിക്കാവുന്നതല്ല. ഈ അദ്ധ്യയനവര്‍ഷം പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരത്തില്‍പരം വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ യാതൊരു മാനദണ്ഡവും നോക്കാതെ അശാസ്ത്രീയമായി ഈ വര്‍ഷവും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഹയര്‍ സെക്കണ്ടറിമേഖലയെ പ്രതികൂലമായി ബാധിക്കും. 

അപേക്ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയപഠനത്തിനുശേഷം അനിവാര്യമെങ്കില്‍ പ്രാദേശികമായി സീറ്റ് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: schoolsnsschildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങൾ പേടിച്ചോടില്ല- എസ്എൻഡിപി

Kerala

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.