Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎമ്മില്‍ സാമ്പത്തിക വിഭാഗീയത; സ്ഥാനമുണ്ടെങ്കില്‍ കാശുണ്ടാക്കാം എന്ന അവസ്ഥ; സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ പി. രാജീവിനെ ലക്ഷ്യമിട്ട് എം.എം. ലോറന്‍സ്‌

അനധികൃത സ്വത്ത് സമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയിട്ടും വിവാദം അവസാനിപ്പിക്കാനാകാതെ സിപിഎം. ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി കുറഞ്ഞുപോയെന്നും പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് തുറന്നടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:00 am IST
in Ernakulam

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയിട്ടും വിവാദം അവസാനിപ്പിക്കാനാകാതെ സിപിഎം. ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി കുറഞ്ഞുപോയെന്നും പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് തുറന്നടിച്ചു. ”സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ നടപടി പോര.  കൂടുതല്‍ കടുത്ത നടപടി വേണമായിരുന്നു. എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാന്‍ തയാറാക്കിയതാണ്. കരീമിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ നേരത്തെ അറിയിച്ചിരുന്നു.  ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ട്. രാഷ്‌ട്രീയ അടിസ്ഥാനത്തിലാണ് പണ്ട് വിഭാഗീയതയെങ്കില്‍ ഇപ്പോഴത് സാമ്പത്തികവും സ്ഥാനമോഹവുമാണ്. സ്ഥാനമുണ്ടെങ്കില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാം. അദ്ദേഹം തുറന്നുപറഞ്ഞു.  

കളമശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീറിനെതിരെ ആരോപണങ്ങളുടെ പെരുമഴയുണ്ടായപ്പോഴും പാര്‍ട്ടി നടപടിയെടുക്കാതെ സംരക്ഷിക്കുകയായിരുന്നു. സക്കീറിന് കവചമൊരുക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ ലക്ഷ്യമിട്ടാണ് ലോറന്‍സ് രംഗത്തുവന്നത്. സക്കീറിന്റെ അഴിമതികളില്‍ രാജീവിനും പങ്കുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.  

രാജീവിന്റെ വീടുള്‍പ്പെടെ സംബന്ധിച്ച വിഷയങ്ങള്‍ അഴിമതിയായി പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെയും സക്കീറിന്റെ ഇടപെടല്‍ നേരത്തെ വിവാദമായിരുന്നു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പണം വാങ്ങി താല്‍ക്കാലിക നിയമനം നടത്തിയെന്ന പരാതിയും പാര്‍ട്ടിക്ക് മുന്നിലെത്തി. സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ രക്ഷിച്ചതെന്ന് പറയുന്നതിലൂടെ രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഴിമതിപ്പണം വീതിച്ചെടുത്തുവെന്ന വ്യക്തമാക്കുകയാണ് ലോറന്‍സ്.

നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എളമരം കരീമിനെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. രാജീവിന്റെ ഇടപടെലിനെ തുടര്‍ന്ന് സക്കീറിനെ കുറ്റവിമുക്തനാക്കിയാണ് എളമരം റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ക്കഴിഞ്ഞിരുന്ന സക്കീര്‍ തുടര്‍ന്ന് നിഷ്പ്രയാസം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പല്‍ സക്കീറിനെതിരെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പുമായി വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീര്‍ ഹുസൈന് എല്ലാ കാര്യങ്ങളും അറിയാമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സക്കീര്‍ എസ്‌ഐയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.  

നിരന്തരം ആരോപണം നേരിട്ടിട്ടും സക്കീറിനെതിരെ നടപടിയില്ലാത്തത് ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാനും ഇവര്‍ തീരുമാനിച്ചു. ഇതോടെയാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ മുഖം രക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ നടപടി പോരെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം അവസാനിപ്പിക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ പിഴക്കുകയാണെന്നാണ് ലോറന്‍സിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.  

Tags: cpmഎറണാകുളംsakeer hussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.