Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1962ലെ യുദ്ധത്തില്‍ ഇന്ത്യയുടെ 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തത് മറക്കരുത്; ഗല്‍വാന്‍ വിഷയത്തെ രാഹുല്‍ രാഷ്‌ട്രീയ വത്കരിക്കരുത്‌

ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിനിടെ ചൈനീസ് സൈനികര്‍ റോഡ് കൈയേറുകയും ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതൊന്നും ആരുടെയും പരാജയമായി വിലയിരുത്താനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 10:55 am IST
in India

ന്യൂദല്‍ഹി : ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഭവങ്ങളില്‍ പ്രതിരോധ മന്ത്രി പരാജയമാണെന്ന പ്രസ്താവന ശരിയല്ല. രാജ്യ സുരക്ഷയെ രാഷ്‌ട്രീയ വത്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിയെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ അദ്ദേഹം അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

നിലവിലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തുമ്പോള്‍ 1962 ലെ യുദ്ധത്തിനു ശേഷം 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തകാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗല്‍വാന്‍ അതിര്‍ത്തിയില്‍ പ്രകോപന പരമായി പെരുമാറിയത് ചൈനയാണ്. വിഷയത്തെ രാഷ്‌ട്രീയപരമായി കാണാന്‍ ശ്രമിക്കരുത്.  

ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. ഇതിനിടെ ചൈനീസ് സൈനികര്‍ റോഡ് കൈയേറുകയും ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതൊന്നും ആരുടെയും പരാജയമായി വിലയിരുത്താനാകില്ല. നമ്മുടെ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ മറ്റുള്ളവര്‍ കടന്നുകയറ്റം നടത്തിയേക്കാം.  

ദല്‍ഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയം മൂലമാണ് അതിര്‍ത്തിയില്‍ കടന്നു കയറ്റമുണ്ടാകുന്നതെന്ന് പറയാനാകില്ല. അതിര്‍ത്തിയില്‍ സൈന്യം പെട്രോളിങ് നടത്തിയിരുന്നു. ചൈനയുടെ കടന്നുകയറ്റം ശ്രദ്ധയില്‍പെടുകയും ഇത് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത പാലിച്ചിരുന്നതിന്റെ തെളിവാണ് ഇത്. അല്ലായിരുന്നെങ്കില്‍ കടന്നുകയറ്റം ആരും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വിഷയത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും പവാര്‍ രാഹുലിനെ കുറ്റപ്പെടുത്തി.  

1962 ലെ യുദ്ധത്തില്‍ ഇന്ത്യയുടെ 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നഷ്ടപ്പെട്ടിരുന്നു. ആ പ്രദേശം ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണ്. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ തന്റെ പാര്‍ട്ടിയുടെ ഭരണകാലത്ത് എന്താണ് നടന്നതെന്നുകൂടി പറയണം. മുമ്പ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തകാര്യം അവഗണിക്കാന്‍ കഴിയില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: indiaകേന്ദ്ര സര്‍ക്കാര്‍indian armychinaശരദ് പവാര്‍പ്രതിരോധ മന്ത്രാലയംപ്രതിരോധംഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

News

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി നിയമനം പാര്‍ട്ടി അറിയാതെ

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.