Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്തെ ഭരണകക്ഷി: അടിയന്തരാവസ്ഥ വിരുദ്ധദിനാചരണവുമായി സിപിഐ

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്.

Janmabhumi Online by Janmabhumi Online
Jun 27, 2020, 11:25 am IST
in Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാല്‍പ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ വാരാചരണവുമായി സിപിഐ. മലപ്പുറം യുവകലാസാഹിതിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ ആലങ്കോട് ലീലകൃഷ്ണന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ പങ്കെടുത്ത അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടന്നത്. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം എന്നാണ് അജിത് കൊളാടി വിശേഷിപ്പിച്ചത്. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ്  സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.  

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോനെ കൂടാതെ പ്രമുഖ സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം എന്നിവരും അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ നടപ്പാക്കിയ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗ്, ആര്‍എസ്പിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സു കഴിഞ്ഞാല്‍ സിപിഐ ആയിരുന്നു മുഖ്യകക്ഷി. 

കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കി കൊന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പഞ്ചസാരയിട്ട് കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. രാജന്റെ പിതാവ് ഈച്ചരവാരിയര്‍ മകനെ കാണാന്‍ കക്കയം ക്യാമ്പിലെത്തിയിരുന്നു.  സുഹൃത്തും പലതവണ വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത മുഖ്യമന്ത്രി അച്യുതമേനോനെ ഈച്ചരവാരിയര്‍ നേരിട്ട് കണ്ട് മകനെ കുറിച്ചുള്ള വിവരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വളരെ മോശമായാണ് പെരുമാറിയതെന്ന് ഈച്ചരവാരിയര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 

അടിയന്തരാവസ്ഥകാലത്തെ കൊടിയ പീഡനങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം നടത്തുന്നത്.

Tags: cpiemergency
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

India

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍
Kerala

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍
Kerala

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies