Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്തെ ഭരണകക്ഷി: അടിയന്തരാവസ്ഥ വിരുദ്ധദിനാചരണവുമായി സിപിഐ

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:25 am IST
in Kozhikode

കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് നാല്‍പ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ വാരാചരണവുമായി സിപിഐ. മലപ്പുറം യുവകലാസാഹിതിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ ആലങ്കോട് ലീലകൃഷ്ണന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ പങ്കെടുത്ത അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടന്നത്. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം എന്നാണ് അജിത് കൊളാടി വിശേഷിപ്പിച്ചത്. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന്‍ മുതല്‍ വിജയന്‍ വരെയുള്ളവരെ ഓര്‍മിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണന്‍ അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നത്. എന്നാല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ് കേരളം ഭരിച്ചതെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ്  സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ ബാനറില്‍ നേതാക്കള്‍ അണിനിരക്കുന്നത്.  

അടിയന്തരാവസ്ഥ കാലത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 1970 ഒക്‌ടോബര്‍ 4 മുതല്‍ 1977 ഒക്‌ടോബര്‍ 25 വരെയുള്ള കാലഘട്ടത്തില്‍ സിപിഐ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. അച്യുതമേനോനെ കൂടാതെ പ്രമുഖ സിപിഐ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം എന്നിവരും അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ നടപ്പാക്കിയ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. മുസ്ലിം ലീഗ്, ആര്‍എസ്പിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സു കഴിഞ്ഞാല്‍ സിപിഐ ആയിരുന്നു മുഖ്യകക്ഷി. 

കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയമാക്കി കൊന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പഞ്ചസാരയിട്ട് കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. രാജന്റെ പിതാവ് ഈച്ചരവാരിയര്‍ മകനെ കാണാന്‍ കക്കയം ക്യാമ്പിലെത്തിയിരുന്നു.  സുഹൃത്തും പലതവണ വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത മുഖ്യമന്ത്രി അച്യുതമേനോനെ ഈച്ചരവാരിയര്‍ നേരിട്ട് കണ്ട് മകനെ കുറിച്ചുള്ള വിവരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വളരെ മോശമായാണ് പെരുമാറിയതെന്ന് ഈച്ചരവാരിയര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 

അടിയന്തരാവസ്ഥകാലത്തെ കൊടിയ പീഡനങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥവിരുദ്ധ ദിനാചരണം നടത്തുന്നത്.

Tags: cpiemergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.