Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വ്യാജസിനിമയ്‌ക്കെതിരെ യഥാര്‍ഥ സിനിമയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എതിര്‍പ്പുകള്‍; അലി അക്ബറിന് നേരെ വധഭീഷണി

മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ സിനിമയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് വ്യാപകമായി ജിഹാദി-ഇടത് സൈബര്‍ ആക്രമണം ആരംഭിച്ചത്. ഈ വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:22 am IST
in Kozhikode

കോഴിക്കോട്: സംവിധായകന്‍ അലി അക്ബറിന് നേരെ വധഭീഷണിയും തെറിവിളിയും. ഫോണ്‍വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ബഹ്‌റിന്‍, പാക്കിസ്ഥാന്‍ നമ്പറുകളില്‍ നിന്ന് തെറിവിളിയും അക്രമ ഭീഷണിയുമെത്തിയത്. വാരിയം കുന്നത്തിന്റെ തന്റേടമുള്ളവരാണ് വിളിക്കുന്നതെന്നും അലി അക്ബര്‍ എന്ന പേര് മാറ്റണമെന്നും തുടങ്ങി പിന്നീട് കൊലവിളിയും തെറിവിളിയുമായിരുന്നുവെന്ന് അലി അക്ബര്‍ പറഞ്ഞു. നേരത്തെ ഫെയ്‌സ് ബുക്കിലൂടെയും അക്രമ ഭീഷണി ഉണ്ടായിരുന്നു.  

മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ സിനിമയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് വ്യാപകമായി ജിഹാദി-ഇടത് സൈബര്‍ ആക്രമണം ആരംഭിച്ചത്. മാപ്പിള ലഹള സിനിമയുടെ നിര്‍മാണത്തിന് സാമ്പത്തികമായി സഹായിക്കാന്‍ ആയിരക്കണക്കിന് സിനിമാപ്രേമികള്‍ രംഗത്ത് വന്നതോടെ ഇടതു ജിഹാദി ക്യാമ്പുകള്‍ക്ക് തിരിച്ചടിയുണ്ടായത്.  

വ്യാജസിനിമയ്‌ക്കെതിരെ യഥാര്‍ഥ സിനിമയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു. എന്നാല്‍ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. വിവിധ നമ്പറുകളില്‍ നിന്നാണെങ്കിലും ശബ്ദം ഒരേ തരത്തിലായിരുന്നു. കേട്ടാല്‍ അറയ്‌ക്കുന്ന തെറിയോടെയായിരുന്നു ഫോണ്‍ വിളികള്‍. കൂടുതലായതോടെ ഫോണെടുത്തില്ല. അദ്ദേഹം പറഞ്ഞു. സിനിമയ്‌ക്ക് പിന്തുണയുമായി ഏറെ പേര്‍ എത്തിയതോടെ താന്‍ പുറത്തുവിട്ട ബാങ്ക് അക്കൗണ്ട് നമ്പറില്‍ മാറ്റം വരുത്തി എന്റെ ചിത്രത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്കുള്ള ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു ഇടതു-ജിഹാദി ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചത്. 

ഈ വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ലഭിക്കാന്‍ തന്റെ ഫോട്ടോ ഉപയോഗിക്കേണ്ട സ്ഥിതിയായോയെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. വ്യാജ അക്കൗണ്ട് നമ്പറുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്, അലി അക്ബര്‍ പറഞ്ഞു.

മാപ്പിള കലാപത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സംവിധായകന്‍ ജിജോ-സിബി മലയില്‍ ടീം രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ലീഗ് മുഖപത്രത്തിലടക്കം എതിര്‍ ലേഖനം എഴുതുകയും ഭീഷണികള്‍ ഉയരുകയും ചെയ്തതതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Tags: kozhikodeഅലി അക്ബര്‍variyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.