Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അമ്പിളിയുടെ മരണം: അടുത്തെങ്ങും അര്‍ഹതപ്പെട്ട വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെ,​ ഉണ്ടായിരുന്ന ഓട് മേഞ്ഞ വീടും പൊളിച്ചുമാറ്റി

ഓട് മേഞ്ഞ വീടുള്ളവരെ ലൈഫ് പദ്ധതിയില്‍ പെടുത്തില്ലെന്നും പൊളിച്ച് ഷെഡ് കെട്ടി താമസം മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതിനാല്‍ ഉണ്ടായിരുന്ന വീടും പൊളിച്ച് മാറ്റിയിരുന്നു. അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:58 am IST
in Wayanad
ആത്മഹത്യ ചെയ്ത അമ്പിളിയുടെ വീട്‌

ആത്മഹത്യ ചെയ്ത അമ്പിളിയുടെ വീട്‌

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് മാടപ്പള്ളിക്കുന്നിലെ കമലാലയം അമ്പിളി (45)ആത്മഹത്യ ചെയ്ത് അര്‍ഹതപ്പെട്ട വീട് ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കളുടെ പരാതി.  വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ കഴിയുന്ന ഏക കുടുംബം ഇതായിട്ടും പി എംവൈ ഭവനപദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആണ്. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉണ്ടായിരുന്നവീട് രണ്ട് വര്‍ഷം മുന്‍പ് പൊളിച്ച് മാറ്റിയാണ് അമ്പിളിയും ഭാര്യയും പറക്കമുറ്റാത്ത 3 മക്കളുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡ്ഡിലേക്ക് താമസം മാറ്റിയത്. 

അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നനഞ്ഞൊലിക്കുന്ന ഷെഡ്ഡില്‍ അമ്പിളി തൂങ്ങി മരിച്ചത്. ഓട് മേഞ്ഞ വീടുള്ളവരെ ലൈഫ് പദ്ധതിയില്‍ പെടുത്തില്ലെന്നും പൊളിച്ച് ഷെഡ് കെട്ടി താമസം മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതിനാല്‍ ഉണ്ടായിരുന്ന വീടും പൊളിച്ച് മാറ്റിയിരുന്നു. ആശാരിപ്പണിക്കാരനായ അമ്പിളി രോഗിയായതോടെ പണിക്കും പോകാതായി. ഭാര്യ സ്മിത കൂലിപ്പണി ചെയ്താണ് 5 അംഗ കുടുംബത്തെ പോറ്റിയിരുന്നത്. ലൈഫ് പദ്ധതിയില്‍ വീട് കിട്ടാതെ വന്നപ്പോഴാണ് പി എം എ വൈ സ്‌കീമിലേക്ക് പരിഗണിച്ചത്.  

ആവാസ് പ്ലസ്സ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന അമ്പിളിയുടെ ഭാര്യ സ്മിതയുടെ പേര് പിന്നീട് പിന്നിലേക്ക് മാറിയെന്നും ഗുണഭേക്താക്കളെ തിരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നൂവെന്ന് അമ്പിളിയുടെ സഹോദരന്‍ ഉദയന്‍ പരാതിപ്പെട്ടു. ഏക്കര്‍ കണക്കിന് ഭൂമിയും നല്ല വീടും സാമ്പത്തിക ഭദ്രത ഉള്ളവരും പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ചപ്പോഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ലെത്തിയത്. ഗ്രാമസഭയില്‍ ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. 

എന്നാല്‍ പഞ്ചായത്ത് ഈ കുടുംബത്തെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അര്‍ഹമായ വാസയോഗ്യമായ വീട് അനുവദിക്കുകയോ ചെയ്തില്ലെന്നും അമ്പിളിയുടെ ബന്ധുക്കള്‍ പറയുന്നു.   വാര്‍ഡ് വികസന സമിതിയും ഇക്കാര്യത്തില്‍ ഉത്തരവാധികളാണ്. ക്രമക്കേടുള്ള പട്ടിക പിന്‍വലിക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തണമെന്നും കളക്ടര്‍ക്കും ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും കുടുംബം പരാതി നല്‍കും. അമ്പിളിക്ക് അര്‍ഹമായ വീട് നഷ്ടപ്പെടുത്തിയതിന് പരിഹാരമാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടുംബം നിരാഹാര സത്യാഗ്രഹം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Tags: suicideവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

Kerala

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

Kerala

കോഴിക്കോട്ട് 16കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

Kerala

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.