Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കമ്മ്യൂണിസ്റ്റ് ചൈന പദ്ധതിയിടുന്ന ‘ചതി’ വ്യക്തമാക്കി പാര്‍ട്ടി മുഖപത്രം; സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ ആക്രമിക്കുക ചൈനയെ കൂടാതെ പാക്കിസ്ഥാനും നേപ്പാളും

ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 04:52 pm IST
in Defence

ബെയ്ജിങ്: അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ത്യക്കെതിരേ ചൈന നടത്താനുദ്ദേശിക്കുന്ന ചതി പ്രയോഗം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.  

ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. പാക്കിസ്ഥാന്‍ ചൈനയുടെ വിശ്വസ്ത പങ്കാളിയും ആയുധകച്ചവടത്തില്‍ പങ്കാളികളുമാണ്. നേപ്പാളുമായും ചൈനയ്‌ക്ക് അടുത്ത ബന്ധമുണ്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കാളികളാണ് ഇരുരാജ്യങ്ങളും. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു തുനിഞ്ഞാല്‍ മൂന്നിടത്തു നിന്നും ഒരേ സമയം ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്നാണ് പത്രം പറയുന്നത്. മൂന്നു രാജ്യങ്ങളും കൂടി ചേര്‍ന്നാല്‍ ഇന്ത്യയുടെ സൈനികശേഷിയെക്കാള്‍ വളരെ മുന്നിലാണെും ന്യൂഡല്‍ഹിക്കു കനത്ത പരാജയമാകും ഏറ്റുവാങ്ങേണ്ടിവരികയെന്നും ഗ്ലോബല്‍ ടൈംസ് വാദിക്കുന്നു. ഷാങ്ഹായി അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഗവേഷകന്‍ ഹു ഷിയോങ്ങിനെ ഉദ്ധരിച്ചാണു ചൈനയുടെ വാദങ്ങള്‍.

അതേസമയം, ഏറ്റുമുട്ടലില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പുറത്തുവിടാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലാത്തതിനാലാണെന്ന് ബീജിങ് ആസ്ഥാനമായുള്ള സൈനിക വൃത്തങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവരുന്നത് താരതമ്യത്തിനിടയാക്കും. ഇത് ഇരുരാജ്യങ്ങളിലും തര്‍ക്കം കൂട്ടും. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ചൈനയ്‌ക്കു താത്പര്യമില്ലെന്നു പറയുന്ന ഗ്ലോബല്‍ ടൈംസ് ഗാല്‍വനില്‍ ഇന്ത്യന്‍ സേനയാണ് പ്രകോപനമുണ്ടാക്കിയതെന്നും ആരോപിക്കുന്നു.  ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചേര്‍ന്നു വിശദമായ അന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

Tags: indiapakistanchinaattackഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംനേപ്പാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.