Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കമ്മ്യൂണിസ്റ്റ് ചൈന പദ്ധതിയിടുന്ന ‘ചതി’ വ്യക്തമാക്കി പാര്‍ട്ടി മുഖപത്രം; സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ ആക്രമിക്കുക ചൈനയെ കൂടാതെ പാക്കിസ്ഥാനും നേപ്പാളും

ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 04:52 pm IST
in Defence

ബെയ്ജിങ്: അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ത്യക്കെതിരേ ചൈന നടത്താനുദ്ദേശിക്കുന്ന ചതി പ്രയോഗം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.  

ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. പാക്കിസ്ഥാന്‍ ചൈനയുടെ വിശ്വസ്ത പങ്കാളിയും ആയുധകച്ചവടത്തില്‍ പങ്കാളികളുമാണ്. നേപ്പാളുമായും ചൈനയ്‌ക്ക് അടുത്ത ബന്ധമുണ്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കാളികളാണ് ഇരുരാജ്യങ്ങളും. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു തുനിഞ്ഞാല്‍ മൂന്നിടത്തു നിന്നും ഒരേ സമയം ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്നാണ് പത്രം പറയുന്നത്. മൂന്നു രാജ്യങ്ങളും കൂടി ചേര്‍ന്നാല്‍ ഇന്ത്യയുടെ സൈനികശേഷിയെക്കാള്‍ വളരെ മുന്നിലാണെും ന്യൂഡല്‍ഹിക്കു കനത്ത പരാജയമാകും ഏറ്റുവാങ്ങേണ്ടിവരികയെന്നും ഗ്ലോബല്‍ ടൈംസ് വാദിക്കുന്നു. ഷാങ്ഹായി അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഗവേഷകന്‍ ഹു ഷിയോങ്ങിനെ ഉദ്ധരിച്ചാണു ചൈനയുടെ വാദങ്ങള്‍.

അതേസമയം, ഏറ്റുമുട്ടലില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പുറത്തുവിടാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലാത്തതിനാലാണെന്ന് ബീജിങ് ആസ്ഥാനമായുള്ള സൈനിക വൃത്തങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവരുന്നത് താരതമ്യത്തിനിടയാക്കും. ഇത് ഇരുരാജ്യങ്ങളിലും തര്‍ക്കം കൂട്ടും. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ചൈനയ്‌ക്കു താത്പര്യമില്ലെന്നു പറയുന്ന ഗ്ലോബല്‍ ടൈംസ് ഗാല്‍വനില്‍ ഇന്ത്യന്‍ സേനയാണ് പ്രകോപനമുണ്ടാക്കിയതെന്നും ആരോപിക്കുന്നു.  ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചേര്‍ന്നു വിശദമായ അന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

Tags: indiapakistanchinaattackഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംനേപ്പാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

പുതിയ വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.