Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രിയുടേത് കോവിഡ് കാലത്തെ രാഷ്‌ട്രീയ നാടകം: സദാനന്ദന്‍ മാസ്റ്റര്‍

നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:53 pm IST
in BJP
ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായിട്ടാണ് കോവിഡിനെ നേരിട്ടത്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ കരുതലിനെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിപിപി കിറ്റുകളെത്തിച്ചു നല്‍കി. മരുന്നുകള്‍ സാമ്പത്തികമെല്ലാം ചെയ്തു കൊടുത്തു. വികസിത രാജ്യങ്ങള്‍ പോലും പകച്ച് നിന്നപ്പോള്‍ ഭാരതത്തില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.
ജനപ്രതിനിധികളുടെ ശമ്പളം പോലും വെട്ടിക്കുറച്ച് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകളും ഭക്ഷണ സാധനങ്ങളും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി, സാധാരണ ജനങ്ങള്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പാക്കേജയ 20 ലക്ഷം കോടി രൂപ അനുവദിച്ച് രാജ്യത്തെ കൈപിടിച്ചുയര്‍ത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരള മുഖ്യനും ധനമന്ത്രിയുമെന്നും കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടക്കുകയാണ് ചെയ്തത്. കേരളത്തിന്റെ റവന്യു കമ്മി നികത്താന്‍ 4200 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത്. കൂടാതെ വായ്‌പ പരിധി വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥനങ്ങളെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ കേരളം വേണ്ടത്ര തയ്യറടുപ്പുകള്‍ നടത്താതെതയാണ് ക്ലാസ്സുകളാരംഭിച്ചത്. ഇതുമൂലം വിദ്യാഭ്യാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്ന കാഴ്‌ച്ച കാണേണ്ടി വന്നു.
നമ്പര്‍ വണ്‍ കേരളത്തില്‍ ഇന്ന് രണ്ടേമുക്കാല്‍ ലക്ഷം വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലെന്ന വസ്തുത പോലും മനസിലാകാതെയാണ് ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്തി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. സന്നദ്ധ സംഘടനകളും ബിജെപിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് കൊണ്ടാണ് മരണനിരക്ക് കൂടാതെ നിന്നത്. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുകഴ്‌ത്തി പറഞ്ഞ മുഖ്യന്‍ ഇപ്പാള്‍ പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് വാശി പിടിച്ച മുഖ്യന്‍ കേരളത്തില്‍ 2 ലക്ഷം ക്വാറന്റേന്‍ റൂമുകള്‍ സജ്ജമാണെന്നാണ് അറിയിച്ചത്. ഇത് വിശ്വസിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനം അനുവദിച്ചത്. എന്നാല്‍ നാട്ടിലെത്തിയ പ്രവസികള്‍ ഹോം ക്വാറന്റൈനാണ് ചെയ്യേണ്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും മനസിലാകുന്നില്ല. ഇന്നിപ്പോള്‍ പ്രവാസികള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇത് തികച്ചും അന്യായമാണ്. കോവിഡ് കാലത്തിനെ പാര്‍ട്ടി ഫണ്ട് നിറയ്‌ക്കാനുള്ള അവസാരമായിട്ടാണ് ഇടത് തുപക്ഷം കാണുന്നത്. സ്പ്രിംഗ്ലര്‍ അഴിമതി, മണല്‍ അഴിമതി തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്‍, സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ അഡ്വ: സദാനന്ദ റൈ, വിജയ്‌കുമാര്‍ റൈ, മഞ്ചശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ട റൈ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയ മധൂര്‍, ട്രഷറര്‍ ജിതേഷ്, കൗണ്‍സിലര്‍മാരായ സന്ധ്യാ വി ഷെട്ടി, ശങ്കര ജെപി നഗര്‍, മെമ്പര്‍മാരായ ശ്രീധര്‍ കുഡ്‌ലു, വെങ്കട്ടരമണ അഡിഗ, ബിജെപി മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണ സുര്‍ളു, മാധവമാസ്റ്റര്‍, ഉമേഷ്, കെ.ജി ഹരീഷ് എന്നിവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീശന്‍ നന്ദിയും പറഞ്ഞു.

Tags: keralakasargodministerbjpസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.