Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുഖ്യമന്ത്രിയുടേത് കോവിഡ് കാലത്തെ രാഷ്‌ട്രീയ നാടകം: സദാനന്ദന്‍ മാസ്റ്റര്‍

നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:53 pm IST
in BJP
ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്‌ക്കാന്‍ വേണ്ടി പിണറായി വിജയന്‍ അലങ്കാരമാക്കി രാഷ്‌ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന്‍ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായിട്ടാണ് കോവിഡിനെ നേരിട്ടത്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ കരുതലിനെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിപിപി കിറ്റുകളെത്തിച്ചു നല്‍കി. മരുന്നുകള്‍ സാമ്പത്തികമെല്ലാം ചെയ്തു കൊടുത്തു. വികസിത രാജ്യങ്ങള്‍ പോലും പകച്ച് നിന്നപ്പോള്‍ ഭാരതത്തില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.
ജനപ്രതിനിധികളുടെ ശമ്പളം പോലും വെട്ടിക്കുറച്ച് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകളും ഭക്ഷണ സാധനങ്ങളും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി, സാധാരണ ജനങ്ങള്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പാക്കേജയ 20 ലക്ഷം കോടി രൂപ അനുവദിച്ച് രാജ്യത്തെ കൈപിടിച്ചുയര്‍ത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരള മുഖ്യനും ധനമന്ത്രിയുമെന്നും കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടക്കുകയാണ് ചെയ്തത്. കേരളത്തിന്റെ റവന്യു കമ്മി നികത്താന്‍ 4200 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത്. കൂടാതെ വായ്‌പ പരിധി വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥനങ്ങളെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ കേരളം വേണ്ടത്ര തയ്യറടുപ്പുകള്‍ നടത്താതെതയാണ് ക്ലാസ്സുകളാരംഭിച്ചത്. ഇതുമൂലം വിദ്യാഭ്യാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്ന കാഴ്‌ച്ച കാണേണ്ടി വന്നു.
നമ്പര്‍ വണ്‍ കേരളത്തില്‍ ഇന്ന് രണ്ടേമുക്കാല്‍ ലക്ഷം വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലെന്ന വസ്തുത പോലും മനസിലാകാതെയാണ് ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്തി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. സന്നദ്ധ സംഘടനകളും ബിജെപിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് കൊണ്ടാണ് മരണനിരക്ക് കൂടാതെ നിന്നത്. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുകഴ്‌ത്തി പറഞ്ഞ മുഖ്യന്‍ ഇപ്പാള്‍ പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് വാശി പിടിച്ച മുഖ്യന്‍ കേരളത്തില്‍ 2 ലക്ഷം ക്വാറന്റേന്‍ റൂമുകള്‍ സജ്ജമാണെന്നാണ് അറിയിച്ചത്. ഇത് വിശ്വസിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനം അനുവദിച്ചത്. എന്നാല്‍ നാട്ടിലെത്തിയ പ്രവസികള്‍ ഹോം ക്വാറന്റൈനാണ് ചെയ്യേണ്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും മനസിലാകുന്നില്ല. ഇന്നിപ്പോള്‍ പ്രവാസികള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇത് തികച്ചും അന്യായമാണ്. കോവിഡ് കാലത്തിനെ പാര്‍ട്ടി ഫണ്ട് നിറയ്‌ക്കാനുള്ള അവസാരമായിട്ടാണ് ഇടത് തുപക്ഷം കാണുന്നത്. സ്പ്രിംഗ്ലര്‍ അഴിമതി, മണല്‍ അഴിമതി തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്‍, സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ അഡ്വ: സദാനന്ദ റൈ, വിജയ്‌കുമാര്‍ റൈ, മഞ്ചശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ട റൈ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയ മധൂര്‍, ട്രഷറര്‍ ജിതേഷ്, കൗണ്‍സിലര്‍മാരായ സന്ധ്യാ വി ഷെട്ടി, ശങ്കര ജെപി നഗര്‍, മെമ്പര്‍മാരായ ശ്രീധര്‍ കുഡ്‌ലു, വെങ്കട്ടരമണ അഡിഗ, ബിജെപി മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണ സുര്‍ളു, മാധവമാസ്റ്റര്‍, ഉമേഷ്, കെ.ജി ഹരീഷ് എന്നിവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീശന്‍ നന്ദിയും പറഞ്ഞു.

Tags: keralakasargodministerbjpസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.