Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികൾ വരണ്ട; നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ

കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അനീഷ് അയിലം by അനീഷ് അയിലം
Jun 18, 2020, 12:27 pm IST
in Kerala

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

Tags: pinarayiPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Gulf

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

Gulf

പ്രവാസി മലയാളികളെ മാടിവിളിച്ച് ദോഫാർ മുനിസിപ്പാലിറ്റി : ഒമാനിൽ ഖരീഫ് സീസൺ ജൂൺ 21-ന് തുടങ്ങും

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.