Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികൾ വരണ്ട; നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ

കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 18, 2020, 12:27 pm IST
inKerala

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

Tags: pinarayiPravasi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.