Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികൾ വരണ്ട; നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ

കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അനീഷ് അയിലം by അനീഷ് അയിലം
Jun 18, 2020, 12:27 pm IST
in Kerala

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.  

മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.

 മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.  

Tags: pinarayiPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.