Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാമൂഹ്യനവോത്ഥാനത്തിലെ അചഞ്ചലനായകന്‍

നാല്‍പതു വയസ്സു മുതല്‍ കാസരോഗ ബാധിതനായിരുന്ന അയ്യങ്കാളി അതെല്ലാം മറന്നാണ് സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. 1941 ജൂണ്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Samskriti

വിദ്യാഭ്യാസത്തിലൂടെ  പിന്നോക്ക വിഭാഗങ്ങളെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്കെത്തിക്കാന്‍ ഉയര്‍ന്ന ഉറച്ച സ്വരമായിരുന്നു അയ്യങ്കാളിയുടേത്. പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. അന്ന് അധഃസ്ഥിതരായി കണക്കാക്കിയിരുന്ന പുലയ സമുദായാംഗമായി പിറന്ന അയ്യന്‍ കാളി സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ സമരമുഖത്തേക്കിറങ്ങി. ഒറ്റയാള്‍ പോരാട്ടമായി തുടങ്ങിയ അയ്യങ്കാളിയുടെ യത്‌നങ്ങള്‍ക്ക് പിന്നീട് ആയിരങ്ങള്‍ പിന്തുണയുമായെത്തി.  

1907 ല്‍  അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അതാണ് 1938 ല്‍ പുലയമഹാസഭയായി മാറിയത്.    സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പിന്നോക്കക്കാര്‍ക്ക് അത് അനുവദിച്ചു കിട്ടാനായി അയ്യങ്കാളി നടത്തിയ ‘വില്ലുവണ്ടി സമരം’ ഏറെ പ്രസിദ്ധമാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്‌ത്തട്ടിലേക്ക് കൊണ്ടു വരികയായിരുന്നു ഈ സമരത്തിലൂടെ. പ്രതാപത്തെ ദേ്യാതിപ്പിക്കുന്ന വേഷമണിഞ്ഞ്  അലങ്കരിച്ച വില്ലുവണ്ടിയില്‍ രാജകീയ പ്രൗഢിയോടെ  അയ്യങ്കാളി  പൊതുവീഥിയിലൂടെ നടത്തിയ യാത്രയും അതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുമാണ് വില്ലുവണ്ടി സമരമായി അറിയപ്പെട്ടത്. ജാതീയതയുടെ അടയാളമായി തന്റെ സമുദായത്തിലെ സ്ത്രീകള്‍ അണിയാന്‍ നിര്‍ബന്ധിതരായിരുന്ന കല്ലുമാലയും കാതിലെ ഇരുമ്പു വളയങ്ങളും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മുലക്കച്ചയണിഞ്ഞു നടക്കാനും അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. അതിനെതിരെ മാടമ്പിമാരില്‍ നിന്ന് ക്രൂരമര്‍ദ്ദനങ്ങള്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായി. ‘കല്ലുമാല സമരം’ എന്നറിയപ്പെട്ട ഈ പ്രക്ഷാഭവും അയ്യങ്കാളി നടത്തിയ സാമൂഹിക മുന്നേറ്റത്തിന് ഉദാഹരണമാണ്. 1915 ല്‍ കൊല്ലം പെരിനാടിലായിരുന്നു സമരം അരങ്ങേറിയത്. പെരിനാട് ലഹളയെന്നും ഇത് അറിയപ്പെടുന്നു. തിരുവിതാം കൂറില്‍ കര്‍ഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചതും അയ്യങ്കാളിയായിരുന്നു. 1911 അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.  

അയ്യങ്കാളിയുടെ ശ്രമങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടത് അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളായിരുന്നു. ദളിതര്‍ക്കായി 1904 ല്‍ വെങ്ങാനൂരില്‍ അയ്യങ്കാളിയും കൂട്ടരും ഒരു പള്ളിക്കൂടം തുടങ്ങി. ചെറുത്തു നില്‍പ്പുകളുണ്ടായെങ്കിലും 1907ല്‍  പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച് അധികൃതര്‍ ഉത്തരവിറക്കി.  

1937ല്‍ മഹാത്മാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച നടന്നത്. അന്ന് വെങ്ങാനൂരിലെത്തിയ മഹാത്മജിയെ സ്വീകരിക്കാന്‍ സാധുജന പരിപാലന സംഘത്തിലെ ആയിരക്കണക്കിന് അംഗങ്ങളെത്തിയിരുന്നു.  

നാല്‍പതു വയസ്സു മുതല്‍ കാസരോഗ ബാധിതനായിരുന്ന അയ്യങ്കാളി അതെല്ലാം മറന്നാണ് സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. 1941 ജൂണ്‍ 18 നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.