Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുഗതാഗത സൗകര്യങ്ങളില്ല; വര്‍ക്കലയില്‍ നിന്നുള്ള ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ വലയുന്നു

പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതുകാരണം വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥര്‍ വലയുന്നു. തീവണ്ടികളും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളുമില്ലാത്തതാണ് ജീവനക്കാരെ നെട്ടോട്ടമോടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:04 pm IST
in Kerala

വര്‍ക്കല: പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതുകാരണം വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ട ഉദ്യോഗസ്ഥര്‍ വലയുന്നു. തീവണ്ടികളും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളുമില്ലാത്തതാണ് ജീവനക്കാരെ നെട്ടോട്ടമോടിക്കുന്നത്.

 സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും പൊതുഗതാഗത സംവിധാനം പഴയപടി ആയിട്ടില്ല. വര്‍ക്കല മേഖലയില്‍നിന്ന് ആയിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ദിനവും തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത്. തീവണ്ടികളെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. വര്‍ക്കലയില്‍ സ്റ്റോപ്പുള്ള തീവണ്ടികള്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. പകരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പേരിനു മാത്രമാണുള്ളത്. 

രാവിലെ തിരുവനന്തപുരത്തേക്ക് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. രാവിലെ 8 ന് ഒരു ഓര്‍ഡിനറിയും 8.30 ന് ഒരു ഫാസ്റ്റും മാത്രമാണ് തിരുവനന്തപുരത്തേക്കുള്ളത്. നിശ്ചിത യാത്രക്കാരെ മാത്രം കയറ്റുന്നതിനാല്‍ ബസില്‍ കയറിപ്പറ്റാന്‍ വലിയ തിരക്കാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ച് സമയത്ത് ഓഫീസിലെത്താമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. ലോക്ഡൗണിനു മുമ്പ് രാവിലെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ മുതല്‍ ജയന്തി ജനത വരെയുള്ള ആറ് തീവണ്ടികളിലായി തലസ്ഥാനത്തെ ഓഫീസുകളിലെത്തിയിരുന്നവര്‍ക്കാണ് പകരം രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായി യാത്ര ചെയ്യേണ്ടിവരുന്നത്.

 യാത്രാസൗകര്യമില്ലാതായതോടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനം വാടകയ്‌ക്കെടുത്ത് പോകുകയാണ് ചെയ്യുന്നത്. മിനി ബസ്, ടെമ്പോ ട്രാവലറുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് യാത്ര. ചില ടെമ്പോ ട്രാവലര്‍ ഉടമകള്‍ മുന്‍കൈയെടുത്തും വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. വര്‍ക്കലയില്‍നിന്നു തലസ്ഥാനത്തെ ഓഫീസുകളില്‍ പോയി മടങ്ങിയെത്തുന്നതിന് ദിനവും ഒരാള്‍ക്ക് 200 രൂപയോളം ചെലവാകും. സ്വന്തമായി കാറുള്ളവര്‍ പരിചയക്കാരായ ഉദ്യോഗസ്ഥരെയും കൂട്ടിയാണ് ഓഫീസുകളിലെത്തുന്നത്. ഇവര്‍ക്കും ഇന്ധനത്തിന് ദിവസേന അഞ്ഞൂറോളം രൂപ ചെലവാകും. ദൂരസ്ഥലങ്ങളില്‍നിന്ന് വര്‍ക്കലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും സമാന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സമീപ ജില്ലകളില്‍ നിന്നുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വര്‍ക്കലയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ട്. തീവണ്ടി, ബസ് സര്‍വീസുകളില്ലാത്തതിനാല്‍ അവര്‍ക്കും ഓഫീസുകളിലെത്താന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. തീവണ്ടി സൗകര്യമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വര്‍ക്കലയിലേക്ക് ആകര്‍ഷിച്ചിരുന്നത്. അവ നിലച്ചതോടെ ഉദ്യോഗസ്ഥരുടെ യാത്രയാകെ താളംതെറ്റി.

Tags: keralaofficer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.