Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടകീയം മോക് ഡ്രില്‍

വേങ്ങേരി കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന നിലയ്‌ക്കാണ് ഇന്നലെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:35 pm IST
in Kozhikode
ഒരുക്കം... വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്ലില്‍ നിന്ന്‌

ഒരുക്കം... വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്ലില്‍ നിന്ന്‌

കോഴിക്കോട്: അതീവ നാടകീയമായി മോക്ഡ്രില്‍.  വേങ്ങേരി കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന നിലയ്‌ക്കാണ് ഇന്നലെ  മോക്ഡ്രില്‍ സംഘടിപ്പിച്ചത്.  

തടമ്പാട്ടുതാഴം ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രദേശത്തെ ആറു നില കെട്ടിടത്തിന്റെ രണ്ടു നിലകളില്‍ വെള്ളം കയറുകയും തൊട്ടടുത്ത കെട്ടിടം തകരുകയും ചെയ്ത സാഹചര്യമാണ് ആവിഷ്‌കരിച്ചത്. സംഭവ സ്ഥലത്തുനിന്നും കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിലേക്ക് ഫോണ്‍ സന്ദശമെത്തി ആറാം മിനിറ്റില്‍ ഫയര്‍ ഫോഴ്‌സിന്റെ ജീപ്പ് സ്ഥലത്തെത്തി. 10 മിനിറ്റ് ആയപ്പോഴേക്കും റബ്ബര്‍ ഡിങ്കിയോടുകൂടിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  കെട്ടിടം തകര്‍ന്നിരുന്നതിനാല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനവും ഉടനടി സ്ഥലത്തെത്തി.    

കോവിഡ് 19 മാനദണ്ഡപ്രകാരം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളെയും 60 വയസ്സിനു മുകളില്‍ പ്രായമുള്ളതും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടതുമായ ആളെയുമാണ് വെള്ളം കയറിയ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.   തടമ്പാട്ടുതാഴം ടൗണില്‍ അല്‍പ സമയത്ത് ഗതാഗത തടസ്സമുണ്ടായെങ്കിലും ഉടനെ പുനരാരംഭിച്ചു. അഗ്‌നി ശമന രക്ഷാസേനയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  

പോലീസ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സേനകളടക്കം വടക്കേ വയലില്‍ തയ്യാറായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മൂന്നു വീടുകളിലുള്ളവരെ ബോട്ടുകളിലും ഒരു ഫ്‌ളാറ്റിനു മുകളില്‍ കുടുങ്ങിയവരെ കയറുപയോഗിച്ചും രക്ഷപെടുത്താനായിരുന്നു പദ്ധതി.  ഫയര്‍ ഫോഴ്‌സ് എല്ലാ മുന്നൊരുക്കങ്ങളും മണിക്കൂറുകള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു.  പൊതുജനങ്ങള്‍ക്ക് സുഗമമായി വീക്ഷിക്കാവുന്ന തരത്തിലാണ് രംഗം സജ്ജീകരിച്ചത്.  കൃത്യമായ ഗതാഗത നിയന്ത്രണം പോലീസും ഏറ്റെടുത്തു.  

രക്ഷാവാഹനത്തില്‍ നിന്നും ഡിങ്കി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം കഠിനമാക്കിക്കൊണ്ട് കണ്‍ട്രോള്‍ റൂമില്‍നിന്നും അപകട സ്ഥലം ഇതല്ലെന്ന അറിയിപ്പ് ഫയര്‍ ഓഫീസര്‍ക്ക് ലഭിച്ചത്. പറഞ്ഞ സ്ഥലവും അടയാളവും ലക്ഷ്യമാക്കി അപായ ശബ്ദവും മുഴക്കി യഥാര്‍ത്ഥ സ്ഥലത്തേക്ക്. തടമ്പാട്ടുതാഴം മെലോ അപ്പാര്‍ട്ടുമെന്റും തൊട്ടടുത്ത കെട്ടിടവുമായിരുന്നു മോക് ഡ്രില്ലിനായി ഒരുക്കിയത്. ഫയര്‍ ഫോഴ്‌സിന്റെ വിവിധതരം വാഹനങ്ങളും അപായ ശബ്ദവും ആംബുലന്‍സുകളും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളുമെല്ലാം കണ്ട് തടമ്പാട്ടുതാഴം ടൗണിലുള്ളവര്‍ ആദ്യം പരിഭ്രമിച്ചു.  ഇതിനിടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. എന്തിനാണ് ഇങ്ങനെയൊരു ട്വിസ്റ്റ് എന്നു ചോദിച്ചപ്പോള്‍ അപകടം ആകസ്മികമായി സംഭവിക്കുന്നതല്ലേ അപ്പോഴല്ലേ യഥാര്‍ത്ഥ കാര്യക്ഷമത മനസ്സിലാവൂ എന്നാണ് കളക്ടര്‍ സാംബശിവ റാവു പ്രതികരിച്ചത്.  

അസി.കളക്ടര്‍ ശ്രീധന്യ സുരേഷ്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാബുരാജ്, ആര്‍ടിഒ പി.എം.ഷബീര്‍, കണ്‍ട്രോള്‍ റൂം എസിപി  എല്‍.സുരേന്ദ്രന്‍, ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സൂധീര്‍ കിഷന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: floodമോക്ക്ഡ്രില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.