Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടക്കണക്കുകള്‍ പെരുകി സ്വകാര്യബസുകള്‍

ബസ്ചാര്‍ജ് വര്‍ധന വേണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറല്ല. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇപ്പോഴത്തെ പ്രതിസന്ധി അറിയിച്ച് പരിഹാരം തേടാനുള്ള ശ്രമത്തിലാണ് ഉടമകളുടെ സംഘടനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:29 pm IST
in Kerala

കൊല്ലം: ബസ് ചാര്‍ജ്ജ് കുറച്ചതും നിബന്ധനകള്‍ക്ക് വിധേയമായി യാത്രക്കാരെ നിയന്ത്രിക്കുന്നതും സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഉടമകള്‍. ദിവസം 250 കിലോമീറ്റര്‍ ഓടുന്ന സ്വകാര്യബസിന് കുറഞ്ഞത് 75 ലിറ്റര്‍ ഡീസലെങ്കിലും വേണം. ഇപ്പോഴത്തെ വിലയില്‍ 5250 രൂപ ഇന്ധന ഇനത്തില്‍ മാത്രം ചെലവ്. ജീവനക്കാരുടെ വേതനം, ഇന്‍ഷുറന്‍സ്, നികുതി, ക്ഷേമനിധി അങ്ങനെ ചെലവുകള്‍ വേറെയും.

ഒപ്പം ഇന്ധനവില വര്‍ധനവും ചില അത്യാവശ്യ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില വ്യത്യാസവും പ്രതിദിനവരുമാനം പകുതിയില്‍ താഴെയായതോടെ ഉടമകള്‍ നിരത്തുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. ഓട്ടത്തിനിടയില്‍ സംഭവിക്കുന്ന തട്ടലും മുട്ടലുകളും കാരണമുണ്ടാകുന്ന ചെലവുകള്‍ വേറേ. വര്‍ധിപ്പിച്ച ബസ് ചാര്‍ജ് വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷമുള്ള ദിവസം ഭൂരിഭാഗം ബസുകള്‍ക്കും 5000 രൂപയില്‍ താഴെയാണ് വരുമാനം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 500 രൂപയില്‍ താഴെയാക്കി. ക്ലീനര്‍മാര്‍ക്ക് രണ്ടിലേറെ ബസുകളിലായാണ് ചുമതല. മറ്റു ചെലവുകളിലേക്കൊന്നും തുക മാറ്റിവെയ്‌ക്കാനില്ല. ടയര്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങി വേറെയുമുണ്ട് ചെലവുകള്‍. ഇതിനുള്ള തുക എവിടെനിന്ന് കണ്ടെത്തുമെന്നും അറിയില്ല.  

നേരത്തേ പമ്പുകളില്‍നിന്ന് ഡീസല്‍ കടം കിട്ടുമായിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി. സ്‌പെയര്‍പാര്‍ട്സ് ഉള്‍പ്പെടെയുള്ളവ കൃത്യം പണം നല്‍കി വാങ്ങണം. ബസിനായി വായ്‌പയെടുത്തവരും ഏറെയാണ്. സര്‍വീസ് നടത്തിയാല്‍ നഷ്ടമാണെന്നു കരുതി ഓടാതിരിക്കാനുമാകില്ല. നിര്‍ത്തിയിട്ടാല്‍ ബാറ്ററിക്കും ടയറിനും മറ്റു ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന തകരാറുകളേറെയാണ്. ബസ് വീണ്ടുമിറക്കുമ്പോള്‍ ഇവ പരിഹരിക്കേണ്ടിവരും. സ്വന്തം വണ്ടിയില്‍ പണിക്കു പോയാല്‍ വേതനമായുള്ള പണമെങ്കിലും കൈയിലെത്തുമെന്ന രീതിയിലേക്ക് ഉടമകള്‍ മാറിയിട്ടുണ്ടെന്ന് തഴുത്തല, മുഖത്തല പ്രദേശങ്ങളിലെ ബസ്സുടമകള്‍ പറഞ്ഞു.  

സമൂഹവ്യാപന ഭീഷണിയില്‍  ഓരോ ദിവസവും യാത്രക്കാര്‍ കുറയുകയാണ്. ബസ്ചാര്‍ജ് വര്‍ധന വേണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയ്യാറല്ല. മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ഇപ്പോഴത്തെ പ്രതിസന്ധി അറിയിച്ച് പരിഹാരം തേടാനുള്ള ശ്രമത്തിലാണ് ഉടമകളുടെ സംഘടനകള്‍.

Tags: bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Thiruvananthapuram

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.