Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാട്ടിൽ ഭീതി പരത്തി വിഹരിച്ച കടുവയുടെ മരണത്തിൽ നിഗൂഢത

മെയ് 8ന് തണ്ണിത്തോട് മേടപ്പാറയിലെ പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലെ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യുവിനെ (36) ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചത്ത കടുവയുടെയും മുൻപ് സംഭവസ്ഥലത്ത് വനംവകുപ്പിന് ലഭിച്ചിട്ടുള്ള കടുവയുടെ കാൽപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:11 am IST
in Pathanamthitta

വടശേരിക്കര: നാട്ടിൽ ഭീതി പരത്തി വിഹരിച്ച കടുവയുടെ മരണത്തിൽ നിഗൂഢത.  മുള്ളൻപന്നിയുടെ മുള്ള് കടുവയുടെ ശ്വാസകോശത്തിലും വായിലും തറച്ചുകയറിയ മുറിവ് വൃണമായി ന്യൂമോണിയ ബാധിച്ചാണ് കടുവ ചത്തതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്. 

വായിലെ മുറിവ് വ്രണമായതിനാൽ ദിവസങ്ങളോളം ആഹാരം കഴിക്കാനാകാതെയാണ് കടുവ അവശനിലയിലായതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം തന്നെയാണ് മരണത്തിൽ നിഗൂഢതയുണ്ടെന്നത് ബലപ്പെടുന്നത്. മെയ് 8ന് തണ്ണിത്തോട് മേടപ്പാറയിലെ പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലെ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യുവിനെ (36) ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നാണ്  അധികൃതർ പറയുന്നത്. 

എന്നാൽ കഴിഞ്ഞ ദിവസം ചത്ത കടുവയുടെയും മുൻപ് സംഭവസ്ഥലത്ത് വനംവകുപ്പിന് ലഭിച്ചിട്ടുള്ള കടുവയുടെ കാൽപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു. മുള്ളൻപന്നിയുടെ മുള്ള് തറച്ചുകയറി മുറിവ് വ്രണമായതിനാൽ 35 ദിവസത്തോളമായി കടുവയ്‌ക്ക് ആഹാരം കഴിക്കാൻ കഴിയുന്നില്ലെന്ന നിഗമനം ശരിയല്ലെന്ന് ഒരു വിഭാഗം പറയുന്നു. തണ്ണിത്തോട്ടിൽ വിനീഷ് മാത്യുവിനെ കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മണിയാറിൽ പശുവിനെ ആക്രമിച്ചത്. അന്ന് മുള്ളുകൾ തറച്ചു കയറിയിരുന്നെങ്കിൽ എങ്ങനെ കടുവ ആക്രമിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ കടവയ്‌ക്കുവേണ്ടി ദിവസങ്ങളോളം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടവ തിരികെ കാട് കയറിയെന്നാണ് വനംവകുപ്പ് അന്ന് പറഞ്ഞത്.  

അവശ നിലയിൽ കടുവയെ കണ്ടെത്തുമ്പോൾ പിന്നിൽ പുഴുവരിച്ച മുറിവുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.  ഇത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവാണെന്ന സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.  ഏതെങ്കിലും തരത്തിലുള്ള വെടിക്കോപ്പ് ആയുധങ്ങളോ, ലോഹ സ്പർശമോ കൊണ്ടാണോ മുറിവുണ്ടായതെന്ന പരിശോധനകൾ നടക്കുന്നുണ്ട്. കടുവയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് വിവിധ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: deathലോകാരോഗ്യ സംഘടനlandTiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.