Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിമണല്‍ ഖനനത്തിലും സിപിഐയെ മൂലയ്‌ക്കൊതുക്കി സിപിഎം, മന്ത്രി തിലോത്തമനും സിപിഐയ്‌ക്കുമെതിരെ സിപിഎം എല്‍ഡിഎഫിന് കത്തു നല്‍കി

അതിനിടെ മന്ത്രി പി.തിലോത്തമനും സിപിഐയ്‌ക്കുമെതിരെ സിപിഎം ജില്ലാസെക്രട്ടറി എല്‍ഡിഎഫിന് കത്തുനല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 07:41 pm IST
in Kerala

ആലപ്പുഴ: അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് പിന്നാലെ കരിമണല്‍ ഖനനത്തിലും സിപിഐക്ക് ഇടതുമുന്നണിയില്‍ പുല്ലുവില. ഘടകകക്ഷികള്‍ ഒന്നാകെ സിപിഎമ്മിന് പിന്നില്‍ ചേക്കേറുമ്പോള്‍ സിപിഐ മുന്നണിയില്‍ ഒറ്റപ്പെടുന്നു. ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിപിഐ, സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്. എന്നാല്‍ മുന്നണിയിലെ മറ്റു കക്ഷികളൊന്നും തന്നെ സിപിഐയെ പിന്തുണയ്‌ക്കാന്‍ തയ്യാറായിട്ടില്ല.  

സിപിഐ നേതാക്കളെയും, ജില്ലയില്‍ നിന്നുള്ള സിപിഐ മന്ത്രിയായ പി. തിലോത്തമനെയും സിപിഎം നേതാക്കള്‍ പരസ്യമായി അവഹേളിക്കുകയാണ്.  സിപിഎം മാത്രമല്ല, പോഷക സംഘടനകളായ ഡിവൈഎഫ്‌ഐ, സിഐടിയും സംഘടനകളും സിപിഐക്കെതിരെ തുറന്ന വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. അതിനിടെ മന്ത്രി പി.തിലോത്തമനും സിപിഐയ്‌ക്കുമെതിരെ സിപിഎം ജില്ലാസെക്രട്ടറി എല്‍ഡിഎഫിന് കത്തുനല്‍കി. സര്‍ക്കാര്‍ നിലപാടിനെതിരെ മന്ത്രിയും പാര്‍ട്ടിയും നിലപാടെടുക്കുന്നു എന്നാണ് പരാതി.  

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം. ആരീഫ് ജയിച്ചത് തിലോത്തമന്റെ പിന്തുണ കൊണ്ടാണെന്ന് മറക്കരിതെന്ന്  സിപിഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് തിരിച്ചടിച്ചു. തിലോത്തമന്‍ ജയിക്കുന്നത് സിപിഎം വോട്ടുകൊണ്ടാണെന്ന് സിപിഎം ജില്ലാസെക്രട്ടറി ആര്‍. നാസര്‍ മറുപടിയും നല്‍കി.സിപിഐ ജില്ലാ സെക്രട്ടറി അല്‍പ്പത്തരം പറയുകയാണെന്നും, ചേര്‍ത്തല മണ്ഡലം വിട്ടുനല്‍കിയതുതന്നെ ഔദാര്യമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കരിമണലുമായി ബന്ധപ്പെട്ട് ജില്ലയില്‍ സിപിഎം, സിപിഐ ഭിന്നത് പൊട്ടിത്തെറിയുടെ വക്കിലാണ്.  

സിഐടിയു കരിമണല്‍ കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി വി. മോഹന്‍ദാസ് ആരോപിച്ചു. കുട്ടനാട്ടുകാരെയും തീരവാസികളെയും ഒരേ സമയം കബളിപ്പിച്ച് കോടികള്‍ മതിപ്പുള്ള കരിമണല്‍ കടത്തിനു സിഐടിയു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ കരിമണല്‍ ഖനനം പാടില്ലെന്നാണ് സിപിഐ നിലപാട്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സിപിഐയുടെ മുതിര്‍ന്ന നേതാവായ മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ കരിമണല്‍ ഖനനത്തിന് സൗകര്യം ഒരുക്കുന്നതിന് പിണറായി സര്‍ക്കാര്‍ വെട്ടി നിരത്തി.  

പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ തന്നെ സിപിഐ കാഴ്ചക്കാരാക്കി സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഒടവിലത്തെ ഉദാഹരണങ്ങളാണ് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവും, അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് പച്ചക്കൊടി നല്‍കിയതും.  

Tags: cpisand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

പുതിയ വാര്‍ത്തകള്‍

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.