Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്പര്‍ വണ്‍’ എന്ന് വരുത്താനുള്ള ശ്രമം ആപത്തിലാക്കി; മെയ് 14 മുതല്‍ വൈറസ് ബാധിതര്‍ ദിനംപ്രതി വര്‍ധിക്കുന്നു; കണക്കുകള്‍ നിരത്തി ആരോഗ്യ വകുപ്പ്‌

മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2020, 02:14 pm IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനം ‘നമ്പര്‍ വണ്‍’ എന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാര്‍ പടച്ചുവിട്ട കള്ളക്കണക്കുകള്‍ കേരളത്തെ കൊണ്ടെത്തിക്കുന്നത് വൈറസിന്റെ സമൂഹ വ്യാപനത്തിലേക്ക്. പ്രമുഖരുടെ അഭിനന്ദനപ്രവാഹങ്ങളില്‍ സര്‍ക്കാര്‍ ഊറ്റംകൊണ്ടപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായത് വന്‍ വീഴ്ച. രോഗബാധിതരുടെ കണക്കുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന ആരോപണവും ശക്തമാകുന്നു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം 27-ാം സ്ഥാനത്താണെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വൈറസിനെ തടയുന്നതില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്‌ക്കുന്നതെന്നായിരുന്നു മെയ് 28ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി പറഞ്ഞത്. ഒരാഴ്ച പിന്നിട്ട് രോഗ ബാധിതരുടെ എണ്ണം മൂന്നക്കം കടന്നപ്പോള്‍ ആപത്തിന്റെ തോത് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നായി നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിനോട് അടുത്തു.

മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമൂഹവ്യാപനം നടക്കാതിരിക്കാന്‍ വ്യപകമായി ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നപ്പോള്‍ തന്നെ ഐസിഎംആര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴും മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നപ്പോഴാണ് വൈകി വന്ന വിവേകം പോലെ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനായിരം ടെസ്റ്റ് കിറ്റുകള്‍ എല്ലാ ജില്ലകളിലും നല്‍കാനാണ് ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ മെയ് ആദ്യവാരത്തോടെ നടപ്പാക്കിയ ആന്റിബോഡി ടെസ്റ്റ് സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുന്നത് രോഗികളുടെ എണ്ണം കൂടിയപ്പോള്‍.

രോഗബാധിതരുടെ കണക്കില്‍ ഐഎംഎക്ക് ലഭിക്കുന്നതല്ല മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്ത് പാതിരിക്ക് കൊറോണ ബാധിച്ച വിവരം നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ മുഖ്യമന്ത്രിയുടെ കണക്കിലോ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ വിശദ വിവരം പോലീസിനെയും അറിയിക്കുമായിരുന്നു. എന്നാല്‍, കണക്കുകളില്‍ വെള്ളം ചെര്‍ക്കാന്‍ ഇപ്പോള്‍ പട്ടിക പോലീസിനും നല്‍കുന്നില്ല. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടപ്പോഴാണ് ക്വാറന്റൈന്‍ ലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷകരുടെ പട്ടിക കൈമാറാന്‍ തയാറായത്.

Tags: keralahealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.