Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറയില്‍ നന്ദികേശന്മാരെ കശാപ്പിന് കൊടുത്ത സംഭവം: മൃഗസംരക്ഷണ വകുപ്പ് വിശദീകരണം തേടി

രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭരണസമിതിയുടെ മനുഷ്യത്വ രഹിത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വിലയിരുത്തലാണ് വകുപ്പിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 05:21 pm IST
in Kollam

ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളായ ഭഗവാന്റെ നന്ദികേശന്മാരെ കശാപ്പുകാര്‍ക്ക് കൊടുത്ത സംഭവത്തില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിശദീകരണം തേടി. കഴിഞ്ഞ റംസാന്‍ തലേന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാളകളെ കശാപ്പിന് വിറ്റ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.മധു ജില്ലാ മൃഗസംരക്ഷണവകുപ്പ് മേധാവിയോട് വിശദീകരണം തേടിയത്. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ പൈശാചികമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭരണസമിതിയുടെ മനുഷ്യത്വ രഹിത നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വിലയിരുത്തലാണ് വകുപ്പിനുള്ളത്. മുമ്പും പലതവണ ക്ഷേത്രത്തിലെ നന്ദികേശന്മാരെ അറവിന് കൊടുത്ത സംഭവം ഉണ്ടായിരുന്നു. കാലങ്ങളായി ഭഗവത്ദാസന്മാരായാണ് ഭക്തര്‍ നന്ദികേശന്മാരെ നടയ്‌ക്കിരുത്തുന്നത്. അംഗവൈകല്യം ഉള്ളതും രോഗമുള്ളതുമായ കാളകളടക്കം ഇവിടുത്തെ അന്തേവാസികളാണ്. ക്ഷേത്ര പാരമ്പര്യമനുസരിച്ച് ഇവിടെ കാളകള്‍ക്ക് വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ചില തല്പര കക്ഷികള്‍ക്ക് ഭരണം ലഭിച്ചതോടെ ഓച്ചിറ പടനിലത്ത് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പശുക്കിടാങ്ങളെയും കാളക്കുട്ടികളെയും ലേലം ചെയ്ത് ഒഴിവാക്കാന്‍ തുടങ്ങി.  

ഹൈന്ദവ ആചാര്യന്മാരും പണ്ഡിതര്‍ അടക്കമുള്ളയാളുകളും ഇത് ആചാരത്തിനും വിശ്വാസത്തിനും എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള ക്ഷേത്ര ഭരണ സമിതി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഭക്തജനങ്ങള്‍ നടയ്‌ക്കിരുത്തുന്ന നന്ദികേശന്‍മാരെ സുരക്ഷിതമായി പരിചരിക്കുവാനോ മഴയും വെയിലും ഏല്‍ക്കാതെ സംരക്ഷിക്കുവാനോ നാളിതുവരെ ഭരണ സമിതി മെനക്കെട്ടിട്ടില്ല. അടച്ചുറപ്പുള്ള ഒരു ഗോശാലയ്‌ക്കു വേണ്ടി വര്‍ഷങ്ങളായി വിശ്വാസികള്‍ ആവശ്യമുന്നയിച്ചു വരുന്നു.  

പൊതുസംരക്ഷണയില്‍ വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങളെ അറവിനായി ലേലം ചെയ്യാന്‍ പാടില്ലന്നാണ് ചട്ടം. ഇത് മൃഗ സംരക്ഷണനിയമപ്രകാരം ജയില്‍ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ സംരക്ഷണത്തിനൊപ്പം വേണ്ട സൗകര്യം ഉള്‍പ്പെടെ ഉണ്ടാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. എന്നാല്‍ ഓച്ചിറയിലെ സംഭവത്തില്‍ ഇതൊന്നും നടന്നിട്ടില്ല.

Tags: Animalochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

Kerala

കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.