Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാക്കയങ്ങാടിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും; കാവും പടിയിൽ പഞ്ചായത്ത് വക നിയന്ത്രണം ശക്തമാക്കി

കാക്കയങ്ങാടിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും; കാവും പടിയിൽ പഞ്ചായത്ത് വക നിയന്ത്രണം ശക്തമാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 3, 2020, 11:30 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

ഇരിട്ടി: ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ മുഴക്കുന്ന്  പഞ്ചായത്തിലെ 13-ാം വാർഡ് കാക്കയങ്ങാടിനെ പട്ടികയിൽ നിന്നും  ഒഴിവാക്കിയേക്കും. തെറ്റായ  വിവരത്തിന്റെ അടിസ്ഥനത്തിൽ ആണ് ഈ വാർഡ് അടങ്ങുന്ന പ്രദേശത്തെ  ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.  മൂന്ന് മാസം മുൻമ്പ് ഗൾഫിൽ നിന്നും എത്തിയ കാക്കയങ്ങാട് സ്വദേശിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പ്രദേശത്തെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. 

എന്നാൽ ഇയാൾ ഗൾഫിൽ നിന്നും വന്നതിന് ശേഷം മൂന്ന് മാസമായി  കോട്ടയം പൊയിലിലെ ബന്ധു വീട്ടിലാണ് താമസം. ഇയാളുടെ മേൽവിലാസം കാക്കയങ്ങാട് അയതിനാലാണ് ഇവിടെ ഹോട്ട് സ്‌പോട്ട് മേഖലയായി പ്രഖ്യാപിക്കപെട്ടത് . ഇയാൾ വന്നതിന് ശേഷം കാക്കയങ്ങാടുമായി ബന്ധപ്പെടുകയോ ഇവിടെ നിന്നുള്ള അയാളുടെ ബന്ധുക്കൾ അങ്ങോട്ടു പോവുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അന്വേഷണത്തിൽ ബോധ്യമായി. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജില്ലാ  കളക്ടർക്കും ഡിഎംഒ ഉൾപ്പെടെ ആരോഗ്യവകുപ്പ് ഉന്നത ഉദ്ധ്യോഗസ്ഥർക്കും അപേക്ഷ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടിയിൽ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. കാവുംപടി സ്വദേശികളായ ദമ്പതിമാരുടെ പരിശോധന ഫലം പോസറ്റീവയതിനെ തുടർന്നാണ്  നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഇവർ ബന്ധപ്പെട്ട കേരള ഗ്രാമീൺ ബാങ്ക്, തില്ലങ്കേരി വനിത സഹകണ സംഘം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മേൽ സ്ഥാപനങ്ങൾ സന്ദർശിച്ചവർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

വിമാന ജോലിക്കാരായ ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് മെയ് 12 മുതൽ 19വരെ സർക്കാറിന്റെ ക്വാറന്റയിൽ കേന്ദ്രത്തിലും പിന്നീട് 26 വരെ കാവുംപടി വീട്ടിലുമാണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഒഴികെ മറ്റുള്ളവരുമായി ഇവർ നേരിട്ട്  ബന്ധപ്പെട്ടിട്ടില്ല. മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് കാവുംപടി ടൗൺ അടച്ചിടാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് പറഞ്ഞു.
ഇരിട്ടി ഉൾപ്പെടെ മലയോര മേഖലയിൽ ജീവിതം സാധാരണ നിലയിലേക്ക് അടുക്കുകയാണ്. 

ഇരിട്ടിയിൽ വ്യാപര സഥാപനങ്ങൾ ഭൂരിഭാഗവും തുറന്നു. സ്വകാര്യ വാഹനങ്ങളുടെ വരവ് കൂടിയതോടെ നഗരത്തിൽ ഗതാഗതകുരുക്കും  ശക്തമായി. ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവ്വീസ് സധാരണ നിലയിലേക്ക് എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.  
 

Tags: kannurഹോട്ട്സ്പോട്ട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിൽ

Kerala

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

Kerala

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala

പാലക്കയം തട്ടു ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ട് അഴിമതി; റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Kerala

അതിശക്തമായ മഴ, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

ഡോ. കെ.എസ്. അനില്‍കുമാറിന്റെ ഇരട്ടത്താപ്പ്; 2020ല്‍ ഭാരതാംബയെ അംഗീകരിച്ചു, 2025ല്‍ മതചിഹ്നം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

അക്കരെ കൊട്ടിയൂര്‍ 11 മാസം നിശബ്ദതയിലേക്ക്

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies