Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ബിജെപിയേയും മോദിയേയും പിന്തുണച്ച കാരണത്താല്‍ ഒരാളും വേട്ടയാടപ്പെടരുത്’; താമരയണ്ണന് വീടു നിര്‍മിച്ചു നല്‍കാന്‍ സംഘപരിവാറും സേവാഭാരതിയും (വീഡിയോ)

ലൈസന്‍സ് ഇല്ലാതെ ഓട്ടോയോടിച്ചതിന് യശോധരനെ അറസ്റ്റ് ചെയ്തു എന്നായിരുന്ന വാര്‍ത്ത. വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത തരത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത്. ഇടതു ജിഹാദികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്തയ്‌ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില നാട്ടുകാര്‍ താമരയണ്ണനെ കാണാന്‍ വീട്ടിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 02:29 pm IST
in Social Trend

ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന താമരയണ്ണന്‍ എന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന്‍ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്താപ്രധാന്യം നേടിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിയുടെ കൊടികളുമായി ഓട്ടോറിക്ഷയില്‍ പ്രചാരണം നടത്തിയിരുന്നു താമരയണ്ണന്‍.  

എന്നാല്‍, ആഴ്ചകള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ സമയത്താണ് താമരയണ്ണന്റെ ഓട്ടോ അടിച്ചു തകര്‍ത്തത്. ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. മോദിയുടെ ഫോട്ടോ എടുത്തു മറ്റെടാ എന്ന് ആക്രോശിച്ചായിരുന്നു ഇത്. ഓട്ടോയുടെ മുന്നില്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചു തകര്‍ത്തു. മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാഡും ഫിറ്റിങ്ങ്‌സും അടിച്ചു പൊട്ടിച്ചു. തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഷാനവാസിനൊപ്പം 15 പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിക്കാനായിരുന്നു ശ്രമം. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. ഭാഗികമായി തകര്‍ന്ന ഓട്ടോയില്‍ തന്നെ വൃദ്ധദമ്പതികളെ സുരക്ഷിതരായി വീട്ടിലെത്തിച്ച ശേഷമാണ് യശോധരന്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കമാണ് മറ്റൊരു വാര്‍ത്ത ഏഷ്യാനെറ്റ്, ദേശാഭിമാനി അടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈസന്‍സ് ഇല്ലാതെ ഓട്ടോയോടിച്ചതിന് യശോധരനെ അറസ്റ്റ് ചെയ്തു എന്നായിരുന്ന വാര്‍ത്ത. വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത തരത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത്. ഇടതു ജിഹാദികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്തയ്‌ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില നാട്ടുകാര്‍ താമരയണ്ണനെ കാണാന്‍ വീട്ടിലെത്തിയത്. എന്നാല്‍, കുറച്ചു കമ്പുകള്‍ ചേര്‍ത്ത് ഷീറ്റ് മേഞ്ഞ ഒരു ഷെഡായിരുന്നു താമരയണ്ണന്റെ വീട്. ഇത് സോഷ്യല്‍മീഡിയ വഴി ചിലര്‍ പുറത്തുവിട്ടു. ഇതേത്തുടര്‍ന്നാണ് സ്ഥലത്തെ സംഘപരിവാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും യശോധരന് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചതും. ദ്രോഹിക്കാന്‍ വേണ്ടിയാണെങ്കിലും താമരയണ്ണന്റെ ലൈസന്‍സ് വാര്‍ത്ത വലിയ പ്രധാന്യത്തോടെ നല്‍കിയ മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നന്ദി പറയുകയാണ്. അവര്‍ കാരണം താമരയണ്ണന് ഒരു നല്ല വീട് സ്വന്തമാകുന്നു എന്നതിനാല്‍.  

.  

Tags: modibjpSevabharathiSocial MediaAutorickshawSangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.