Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍ തുകയിലും അവര്‍ കയ്യിട്ടുവാരി സിപിഎം നേതാവിനെതിരെ പരാതി

ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെന്‍ഷനില്‍ നിന്ന് സിപിഎം നേതാവ് ഈടാക്കുന്നത് 500 രൂപ വീതം. കോട്ടൂളിയിലെ വലിയപറമ്പത്ത് മനോജിന്റെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് സിപിഎം നേതാവ് കയ്യിട്ട് വാരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 09:50 am IST
in Kozhikode
മനോജും കുടുംബവും താമസിക്കുന്ന കുടില്‍

മനോജും കുടുംബവും താമസിക്കുന്ന കുടില്‍

കോഴിക്കോട്: ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെന്‍ഷനില്‍ നിന്ന് സിപിഎം നേതാവ് ഈടാക്കുന്നത് 500 രൂപ വീതം. കോട്ടൂളിയിലെ വലിയപറമ്പത്ത് മനോജിന്റെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് സിപിഎം നേതാവ് കയ്യിട്ട് വാരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പെന്‍ഷനില്‍ നിന്ന് പണം തട്ടിയെടുത്തതായി കുടുംബം കലക്ടര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കി. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷന്‍ നല്‍കേണ്ടത്. ഗുണഭോക്താവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുന്നതിന് പകരം നേതാവിന്റെ വീട്ടിലെത്തിയിട്ട് വേണം പെന്‍ഷന്‍ പണം കൈപ്പറ്റാന്‍.

മൂന്നും നാലും മാസത്തെ പെന്‍ഷന്‍ ഒരുമിച്ചാണ് ലഭിക്കുക. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് പണം കൈപ്പറ്റുമ്പോള്‍ അതില്‍ നിന്ന് 500 രൂപ നേതാവെടുക്കുമെന്ന് മനോജ് വീട്ടുകാരോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. 2019 ജൂണ്‍മാസത്തെ പെന്‍ഷനാണ് അവസാനമായി ലഭിച്ചത്. ബാങ്കിലന്വേഷിച്ചപ്പോള്‍ ആധാറും മറ്റു രേഖകളും ഹാജരാക്കണമെന്നാണ് പറഞ്ഞത്. മനോജിന്റെ അമ്മ വലിയപറമ്പത്ത് ശാന്തയുടെ പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. പെന്‍ഷന്‍ തുക തട്ടിയെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരിക്കുകയാണ്.

മനോജിന്റെ പെന്‍ഷന്‍ തട്ടിയെടുത്താണ് സിപിഎംകുടുംബത്തെ പാര്‍ട്ടിസഹായിച്ചതെങ്കില്‍ സഹോദരന്‍ ബാബുരാജിന് ഏല്‍ക്കേണ്ടിവന്നത് നേതാക്കളുടെ ക്രൂരമര്‍ദ്ദനം. 2013 ലായിരുന്നു അത്. സിപിഎം കോട്ടൂളി സൗത്ത് ബ്രാഞ്ചില്‍ നൂറിനടുത്ത് അംഗങ്ങളുണ്ടായിരുന്നു. സൗത്ത് ബ്രാഞ്ചും പൈപ്പ്‌ലൈന്‍ റോഡ് ബ്രാഞ്ചുമായി പിരിഞ്ഞപ്പോള്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ ആകെ പങ്കെടുത്തത് അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍. പാര്‍ട്ടിയോഗത്തില്‍ അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ വൈകീട്ട് തല്ലിച്ചതച്ചതെന്ന് ബാബുരാജ് പറഞ്ഞു.  

കോട്ടൂളി പൈപ്പ്‌ലൈന്‍ റോഡിലെ വീഴാറായ കുടിലിലാണ് ശാന്തയും മക്കളും താമസിക്കുന്നത്. പദ്ധതികള്‍ പലത് പ്രഖ്യാപിച്ചെങ്കിലും അടച്ചുറപ്പുള്ള നല്ല വീടുണ്ടാക്കാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഈ പദ്ധതികളൊന്നും ഇവരെ കടാക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് ബധിരനും മൂകനുമായ മകന്റെ പെന്‍ഷന്‍ തുകയും നേതാക്കള്‍ കയ്യിട്ടു വാരിയെന്ന് അമ്മ പരാതിപ്പെടുന്നത്.

Tags: cpmഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.