Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മദ്യവില്‍പ്പനയ്‌ക്ക് ആലോചന; വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്‌കോ

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 02:48 pm IST
in Kerala

തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനായി വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കാനൊരുങ്ങി ബെവ്‌കോ. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വില്‍പ്പന ശാലകളിലെ തിരക്കൊഴിവാക്കാനായി ബെവ്‌റിജസ് കോര്‍പ്പറേഷന്‍ പോലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍.  

29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്. കൂടാതെ വെര്‍ച്വല്‍ ക്യൂ നടപ്പാക്കി മുന്‍പരിചയമുള്ള കേരള പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കും.

മദ്യം വാങ്ങാനുള്ള സമയം ഉള്‍പ്പെടെ നിശ്ചയിച്ച് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ടോക്കണുകള്‍ വിതരണം ചെയ്യുകയാണ് ചെയ്യുക. ടോക്കണിലുള്ള ക്യൂആര്‍ കോഡ് മദ്യവില്‍പ്പനശാലയിലെ മെഷീനില്‍ സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും മദ്യം നല്‍കുക. ഒരാള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവിനും പരിധിയുണ്ടാകും. ടോക്കണെടുക്കുമ്പോള്‍ തൊട്ടടുത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ എസ്എംഎസ് വഴിയും ടോക്കണ്‍ നല്‍കാന്‍ സംവിധാനമുണ്ടാകും.

അതേസമയം, കള്ള് ഷാപ്പിലെ പാഴ്‌സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കളള് കൈവശം വെയ്‌ക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുമതിയുണ്ട്. കള്ള് ഷാപ്പുകളില്‍ നിന്ന് മാത്രമേ വില്‍പ്പന പാടുള്ളൂയെന്നതിനാല്‍ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.

നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ 267 ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി ഒരു ദിവസം 7 ലക്ഷം രൂപയുടെ മദ്യവില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം മുതല്‍ 10 ലക്ഷം പേര്‍ വരെ സംസ്ഥാനത്ത് ഒരു ദിവസം മദ്യം വാങ്ങാന്‍ എത്തുന്നുണ്ട്.

Tags: liquorഓണ്‍ലൈന്‍ബെവ്‌കോalchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

പുതിയ വാര്‍ത്തകള്‍

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.