Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മദ്യവില്‍പ്പനയ്‌ക്ക് ആലോചന; വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്‌കോ

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 02:48 pm IST
in Kerala

തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനായി വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കാനൊരുങ്ങി ബെവ്‌കോ. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വില്‍പ്പന ശാലകളിലെ തിരക്കൊഴിവാക്കാനായി ബെവ്‌റിജസ് കോര്‍പ്പറേഷന്‍ പോലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകള്‍.  

29 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അറിയിച്ചു. ഇതില്‍ നിന്ന് മികച്ച കമ്പനിയെ തെരെഞ്ഞെടുക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുളളില്‍ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സിജഒ സജി ഗോപിനാഥ് പറഞ്ഞു. സമാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന അപ്പാണ് ഉദ്ദേശിച്ചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്വെയര്‍ തയ്യാറാക്കാനാണ് ബെവ്‌കോ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹായം തേടിയിട്ടുള്ളത്. കൂടാതെ വെര്‍ച്വല്‍ ക്യൂ നടപ്പാക്കി മുന്‍പരിചയമുള്ള കേരള പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കും.

മദ്യം വാങ്ങാനുള്ള സമയം ഉള്‍പ്പെടെ നിശ്ചയിച്ച് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ടോക്കണുകള്‍ വിതരണം ചെയ്യുകയാണ് ചെയ്യുക. ടോക്കണിലുള്ള ക്യൂആര്‍ കോഡ് മദ്യവില്‍പ്പനശാലയിലെ മെഷീനില്‍ സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും മദ്യം നല്‍കുക. ഒരാള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവിനും പരിധിയുണ്ടാകും. ടോക്കണെടുക്കുമ്പോള്‍ തൊട്ടടുത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ എസ്എംഎസ് വഴിയും ടോക്കണ്‍ നല്‍കാന്‍ സംവിധാനമുണ്ടാകും.

അതേസമയം, കള്ള് ഷാപ്പിലെ പാഴ്‌സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കളള് കൈവശം വെയ്‌ക്കാന്‍ അബ്കാരി ചട്ടത്തില്‍ അനുമതിയുണ്ട്. കള്ള് ഷാപ്പുകളില്‍ നിന്ന് മാത്രമേ വില്‍പ്പന പാടുള്ളൂയെന്നതിനാല്‍ പ്രത്യേക ഭേദഗതി വേണ്ടന്നാണ് നിയമോപദേശം.

നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ 267 ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി ഒരു ദിവസം 7 ലക്ഷം രൂപയുടെ മദ്യവില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴു ലക്ഷം മുതല്‍ 10 ലക്ഷം പേര്‍ വരെ സംസ്ഥാനത്ത് ഒരു ദിവസം മദ്യം വാങ്ങാന്‍ എത്തുന്നുണ്ട്.

Tags: liquorഓണ്‍ലൈന്‍ബെവ്‌കോalchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

പുതിയ വാര്‍ത്തകള്‍

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.