Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈനിലുള്ളവര്‍ക്ക് കിടക്കാന്‍ ഡെസ്‌ക്ക്, ഉപയോഗിക്കാന്‍ പൊതുശുചിമുറിയും; കൊന്നത്തടി പഞ്ചായത്തിനെതിരെ പരാതിയുമായി ആരോഗ്യ വകുപ്പ്

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 12:02 pm IST
in Kerala
സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

കട്ടപ്പന: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതില്‍ കൊന്നത്തടി പഞ്ചായത്തിന് ഗുരുതര വീഴ്ച. കിടക്കാന്‍ സൗകര്യമൊരുക്കിയത് സ്‌കൂളില്‍, ആവശ്യത്തിന് ഭക്ഷണമോ, ബെഞ്ചും ഡെസ്‌ക്കും കൂട്ടിയിട്ടാണ് കിടക്കാനായി നല്‍കിയത്. പ്രത്യേകം ശുചിമുറി വേണ്ടിടത്തുള്ളത് പൊതു ശുചിമുറിയും.

ഈ മാസം 6, 7 തിയതികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചുപേര്‍ കൊന്നത്തടിയില്‍ എത്തിയത്. ഇവരെ ക്വാറന്റൈന്‍ ചെയ്യാന്‍ പണിക്കന്‍കുടി ക്വീന്‍ മേരി സ്‌കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാ എന്നതാണ് സത്യം. ആരോഗ്യവകുപ്പ് കമ്പിളിക്കണ്ടത്തെ വര്‍ഷങ്ങളായി അടഞ്ഞ് സിഎയുടെ ആശുപത്രി കെട്ടിടമാണ് ആളുകളെ ക്വാറന്റൈന്‍ ചെയ്യുവാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാപനം ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുവാന്‍ പഞ്ചായത് അധികൃതര്‍ തയാറായില്ല.

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല. വീടുകളില്‍ നിന്ന് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയായിരുന്നു. ഇവര്‍ക്ക് സഹായവുമായി നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും നല്‍കിയിട്ടില്ല. മുഖാവരണങ്ങളോ, സാനിടൈസറുകളോ ഇവര്‍ക്ക് പഞ്ചായത് നല്‍കിയിട്ടില്ല . മാത്രവുമല്ല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കുവാന്‍ പഞ്ചായത് തയാറായിട്ടില്ല.

ആരോഗ്യവകുപ്പ് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും അതുപോലും നല്‍കുവാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. ക്വീന്‍ മേരി സ്‌കൂള്‍ ഇതിനായി തെരഞ്ഞെടുത്തപ്പോള്‍ അടിസ്ഥാന സൗകര്യം ഇല്ലെന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത് അധികൃതര്‍  ആളുകളെ  നിര്‍ബന്ധിതമായി ഇവിടെ പാര്‍പ്പിക്കുകയായിരുന്നു.  

ക്വാറന്റൈന്‍ നല്‍കിയതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ട് പഞ്ചായത്തിനെതിരെ റിപ്പോര്‍ട്ട് നല്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈകിട്ടോടെ രണ്ടുപേര്‍കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തി. ഇന്ന് മുതല്‍ ആരെയും ക്വീന്‍ മേരിയില്‍ പാര്‍പ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

Tags: idukkiCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.