Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈനിലുള്ളവര്‍ക്ക് കിടക്കാന്‍ ഡെസ്‌ക്ക്, ഉപയോഗിക്കാന്‍ പൊതുശുചിമുറിയും; കൊന്നത്തടി പഞ്ചായത്തിനെതിരെ പരാതിയുമായി ആരോഗ്യ വകുപ്പ്

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 12:02 pm IST
in Kerala
സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

കട്ടപ്പന: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതില്‍ കൊന്നത്തടി പഞ്ചായത്തിന് ഗുരുതര വീഴ്ച. കിടക്കാന്‍ സൗകര്യമൊരുക്കിയത് സ്‌കൂളില്‍, ആവശ്യത്തിന് ഭക്ഷണമോ, ബെഞ്ചും ഡെസ്‌ക്കും കൂട്ടിയിട്ടാണ് കിടക്കാനായി നല്‍കിയത്. പ്രത്യേകം ശുചിമുറി വേണ്ടിടത്തുള്ളത് പൊതു ശുചിമുറിയും.

ഈ മാസം 6, 7 തിയതികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചുപേര്‍ കൊന്നത്തടിയില്‍ എത്തിയത്. ഇവരെ ക്വാറന്റൈന്‍ ചെയ്യാന്‍ പണിക്കന്‍കുടി ക്വീന്‍ മേരി സ്‌കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാ എന്നതാണ് സത്യം. ആരോഗ്യവകുപ്പ് കമ്പിളിക്കണ്ടത്തെ വര്‍ഷങ്ങളായി അടഞ്ഞ് സിഎയുടെ ആശുപത്രി കെട്ടിടമാണ് ആളുകളെ ക്വാറന്റൈന്‍ ചെയ്യുവാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാപനം ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുവാന്‍ പഞ്ചായത് അധികൃതര്‍ തയാറായില്ല.

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല. വീടുകളില്‍ നിന്ന് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയായിരുന്നു. ഇവര്‍ക്ക് സഹായവുമായി നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും നല്‍കിയിട്ടില്ല. മുഖാവരണങ്ങളോ, സാനിടൈസറുകളോ ഇവര്‍ക്ക് പഞ്ചായത് നല്‍കിയിട്ടില്ല . മാത്രവുമല്ല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കുവാന്‍ പഞ്ചായത് തയാറായിട്ടില്ല.

ആരോഗ്യവകുപ്പ് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും അതുപോലും നല്‍കുവാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. ക്വീന്‍ മേരി സ്‌കൂള്‍ ഇതിനായി തെരഞ്ഞെടുത്തപ്പോള്‍ അടിസ്ഥാന സൗകര്യം ഇല്ലെന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത് അധികൃതര്‍  ആളുകളെ  നിര്‍ബന്ധിതമായി ഇവിടെ പാര്‍പ്പിക്കുകയായിരുന്നു.  

ക്വാറന്റൈന്‍ നല്‍കിയതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ട് പഞ്ചായത്തിനെതിരെ റിപ്പോര്‍ട്ട് നല്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈകിട്ടോടെ രണ്ടുപേര്‍കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തി. ഇന്ന് മുതല്‍ ആരെയും ക്വീന്‍ മേരിയില്‍ പാര്‍പ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

Tags: idukkiCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.