Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരുവുവിളക്കുകള്‍ ഇനിയും എല്‍ഇഡി ആയില്ല,​ ആയതിന് വെളിച്ചകുറവും; നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:02 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കുന്ന പദ്ധതി പൂര്‍ത്തിയായില്ല. തല്‍ക്കാലം നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം. പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡിക്ക് വേണ്ടത്ര വെളിച്ചമില്ലെന്ന് വ്യാപകമായ പരാതി. ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് പകരം ട്യൂബ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ട്യൂബും സ്‌പെയര്‍ പാര്‍ട്‌സും ഉള്‍പ്പെടെ വാങ്ങുന്നതിന് കോര്‍പറേഷന്‍ 6.25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചു.

കെഎസ്ഇബിയാണ് ട്യൂബുകള്‍ മാറ്റിയിടുക. ആറായിരത്തോളം വിളക്കുകള്‍ മാറ്റുന്നതില്‍ ആദ്യഘട്ടമായി  മൂവായിരം മാറ്റി സ്ഥാപിക്കും.  കോര്‍പറേഷന്‍, കെഎസ്ഇബിക്ക് നല്‍കാനുള്ള 52 ലക്ഷം രൂപ വിവിധ കാരണങ്ങളാല്‍ നല്‍കാനായിട്ടില്ല. ഇതിനെ തുടര്‍ന്ന് മന്ത്രി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി പ്രവര്‍ത്തി ഏറ്റെടുത്തതെന്ന് മേയര്‍ അറിയിച്ചു.  

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു. കോവിഡ് 19 കാരണം സാധനങ്ങള്‍ ചൈനയില്‍ നിന്ന് എത്തിക്കാനാവാത്തതാണെന്നാണ് വിശദീകരണം

ഇതിനിടെ മാറ്റിയിട്ട എല്‍ഇഡിക്ക് മതിയായ വെളിച്ചമില്ലെന്ന ആരോപണവും ലീഗ് അംഗങ്ങള്‍ ഉയര്‍ത്തി.  നഗരത്തില്‍ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. സമൃദ്ധി 2020 എന്ന് പേരില്‍ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനും തീരുമാനമായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ചെയര്‍മാര്‍ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, വി. കുഞ്ഞാമുട്ടി, ബീരാന്‍കോയ എന്നിവര്‍ സംസാരിച്ചു.

Tags: corporationദീപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.