Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരുവുവിളക്കുകള്‍ ഇനിയും എല്‍ഇഡി ആയില്ല,​ ആയതിന് വെളിച്ചകുറവും; നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:02 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കുന്ന പദ്ധതി പൂര്‍ത്തിയായില്ല. തല്‍ക്കാലം നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം. പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡിക്ക് വേണ്ടത്ര വെളിച്ചമില്ലെന്ന് വ്യാപകമായ പരാതി. ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് പകരം ട്യൂബ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ട്യൂബും സ്‌പെയര്‍ പാര്‍ട്‌സും ഉള്‍പ്പെടെ വാങ്ങുന്നതിന് കോര്‍പറേഷന്‍ 6.25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചു.

കെഎസ്ഇബിയാണ് ട്യൂബുകള്‍ മാറ്റിയിടുക. ആറായിരത്തോളം വിളക്കുകള്‍ മാറ്റുന്നതില്‍ ആദ്യഘട്ടമായി  മൂവായിരം മാറ്റി സ്ഥാപിക്കും.  കോര്‍പറേഷന്‍, കെഎസ്ഇബിക്ക് നല്‍കാനുള്ള 52 ലക്ഷം രൂപ വിവിധ കാരണങ്ങളാല്‍ നല്‍കാനായിട്ടില്ല. ഇതിനെ തുടര്‍ന്ന് മന്ത്രി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി പ്രവര്‍ത്തി ഏറ്റെടുത്തതെന്ന് മേയര്‍ അറിയിച്ചു.  

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു. കോവിഡ് 19 കാരണം സാധനങ്ങള്‍ ചൈനയില്‍ നിന്ന് എത്തിക്കാനാവാത്തതാണെന്നാണ് വിശദീകരണം

ഇതിനിടെ മാറ്റിയിട്ട എല്‍ഇഡിക്ക് മതിയായ വെളിച്ചമില്ലെന്ന ആരോപണവും ലീഗ് അംഗങ്ങള്‍ ഉയര്‍ത്തി.  നഗരത്തില്‍ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. സമൃദ്ധി 2020 എന്ന് പേരില്‍ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനും തീരുമാനമായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ചെയര്‍മാര്‍ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, വി. കുഞ്ഞാമുട്ടി, ബീരാന്‍കോയ എന്നിവര്‍ സംസാരിച്ചു.

Tags: corporationദീപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.