Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മമാര്‍ഗത്തിലെ ജീവിതയാത്ര

ഗുരുകുലരീതിയിലുള്ള പഠനസമ്പ്രദായം തിരിച്ചുവരണമെന്ന വിവേകാനന്ദസ്വാമികളുടെ പ്രസ്താവനയുടെ വില നമുക്കു ദേവിയുടെ ജീവിതത്തിലൂടെ ഉള്‍ക്കൊള്ളാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 03:00 am IST
in Samskriti

ഒരിക്കല്‍ അനന്തരവളായ നളിനിയെ ഗുണദോഷിക്കവെ, ജോലിക്കൊപ്പം താന്‍ ചെയ്ത തീവ്രതപസ്സിനെപ്പറ്റി ദേവി ഇങ്ങനെ പറഞ്ഞു: ‘നിന്റെ  പ്രായത്തില്‍ ഞാന്‍ എത്രയധികം ജോലി ചെയ്തു! എന്നിട്ടും ഓരോ ദിവസവും ലക്ഷം തവണ മന്ത്രമുരുവിടാനുള്ള സമയം ഞാന്‍ കണ്ടെണ്ടത്തിയിരുന്നു.’ കഠിനമായ ഏതൊരു തപശ്ചര്യയുമായി തട്ടിച്ചുനോക്കിയാലും ഇതു വളരെ ഉന്നതമായ നിലയാണ്. ദേവി ഈ കഠിനതപസ്സിന്റെയെല്ലാം ഫലം ചെലവഴിച്ചത് തനിക്കുവേണ്ടണ്ടിയായിരുന്നില്ല, തന്റെ ശിഷ്യര്‍ക്കുവേണ്ടണ്ടിയായിരുന്നു എന്നത് ദേവിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാകുന്നു: ‘മന്ത്രംവഴിയായി തന്റെ ശക്തി ശിഷ്യനിലേയ്‌ക്കു പകരുകയാണ് ഗുരു ചെയ്യേണ്ടണ്ടത്. അതോടൊപ്പം ആ ശിഷ്യന്റെ പാപങ്ങള്‍ ഗുരു ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുരുവിനു ശാരീരികരോഗങ്ങള്‍ ഉണ്ടണ്ടാകുന്നതിന്റെ കാരണമിതാണ്. അതുകൊണ്ടണ്ടാണ് ഗുരുസ്ഥാനം സ്വീകരിക്കുന്നത് ക്ലേശകരമായ പ്രവൃത്തിയാകുന്നത്.’

ഗുരുകുലരീതിയിലുള്ള പഠനസമ്പ്രദായം തിരിച്ചുവരണമെന്ന വിവേകാനന്ദസ്വാമികളുടെ പ്രസ്താവനയുടെ വില നമുക്കു ദേവിയുടെ ജീവിതത്തിലൂടെ ഉള്‍ക്കൊള്ളാനാവും. ഔപചാരികവിദ്യാഭ്യാസമില്ലാതിരുന്നിട്ടുകൂടി, സ്വയം നേടിയെടുത്തതും പതിദത്തവുമായ വിദ്യയിലൂടെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ ഉറച്ചു ചരിച്ച ദേവിയും, ഉന്നതവിദ്യാഭ്യാസം നേടിയിട്ടും അധാര്‍മ്മികരാകുന്ന ആധുനികജനതയും തമ്മിലുള്ള അന്തരം നമ്മെ അമ്പരപ്പിക്കും. പണ്ടണ്ടത്തെ ഗുരുകുലവിദ്യാഭ്യാസത്തില്‍ മനുഷ്യനിലെ നിത്യസത്യമായ ഈശ്വരാംശത്തെക്കൂടി പഠിപ്പിച്ചിരുന്നു, അതുകൊണ്ടണ്ടുതന്നെ അവര്‍ ഏറെക്കുറെ നിര്‍ഭയരും നിസ്സ്വാര്‍ത്ഥരും സത്യ നിഷ്ഠരും ധര്‍മ്മിഷ്ഠരുമായിത്തീര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഈ അദ്ധ്യാത്മവിദ്യയുടെ അഭാവത്തില്‍ വിദ്യാഭ്യാസലക്ഷ്യം പണമുണ്ടണ്ടാക്കല്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. അതു മനുഷ്യനെ ഭയഭീതനും സ്വാര്‍ത്ഥനും അസത്യവാക്കും അധര്‍മ്മിയുമാക്കുകയും ലോകത്തിനു ദുരിതം വരുത്തുകയും ചെയ്യുന്നു. ദേവിയിലൂടെയും ശ്രീരാമകൃഷ്ണനിലൂടെയും അവരുടെ സംന്യാസി-ഗൃഹസ്ഥശിഷ്യരിലൂടെയും വെളിവാകുന്ന അദ്ധ്യാത്മവിദ്യാര്‍ജ്ജനത്തിന്റെ അത്ഭുതകരമായ മൂല്യവും പ്രയോജനവും പരിഷ്‌കൃതരെന്നു മേനിനടിക്കുന്ന നമ്മുടെ ഈ ആധുനികലോകം മനസ്സിലാക്കാന്‍ വൈകിക്കൂടാ.  

ദൈനംദിനജീവിതത്തിനും അദ്ധ്യാത്മപുരോഗതിക്കും ഉതകുന്നതായിരുന്നു ശ്രീരാമകൃഷ്ണന്‍ ദേവിക്കു നല്കിയ ഉപദേശങ്ങള്‍. മനുഷ്യന്റെ വിജയം സ്ഥലകാലങ്ങളനുസരിച്ചു പെരുമാറാനുള്ള കഴിവിനെ ആശ്രയിച്ചാണെന്ന് ശ്രീരാമകൃഷ്ണന്‍ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു: ‘ശാരീരികമായി എല്ലാവരുടേയും മാംസവും അസ്ഥിയുമെല്ലാം ഒന്നുതന്നെ. പക്ഷേ, അന്തഃകരണം ഭിന്നരീതിയിലാണ് ഓരോ വ്യക്തിയിലും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടണ്ടു സ്‌നേഹിതരെയും സഹകാരികളെയും തിരഞ്ഞെടുക്കുന്നതു വളരെ കരുതലോടെ വേണം. ചിലരോടു വളരെ സ്വാതന്ത്ര്യമായി ഇടപെടാം. മറ്റു ചിലരെ കണ്ടണ്ടാല്‍ ഒന്നു തല കുലുക്കിയാല്‍ മാത്രം മതി. വേറെ ചിലരോടു സംസാരിക്കാന്‍തന്നെ പോകരുത്.’ ഇങ്ങനെ ശ്രീരാമകൃഷ്ണന്‍ ദേവിക്കു നല്കിയ ശിക്ഷണം സമഗ്രമായിരുന്നു.

(തുടരും)  

സ്വാമി യതിവരാനന്ദ

9526142929

[email protected]

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.