Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ എല്ലാവരെയും കൈവെടിഞ്ഞു; ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല; കൊള്ളയടി സഹിച്ച് മലയാളികള്‍ മടങ്ങുന്നു

ഇന്നലെ രാവിലെ എട്ടുമണിയോടെ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കടത്തിവിട്ടു തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ 241 വാഹനങ്ങളിലായി 568 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്. പഴയ വാണിജ്യ നികുതി ചെക്‌പോസ്റ്റ് കെട്ടിടത്തില്‍ നാല് ട്രാക്കുകളിലായി 16 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 10:07 am IST
inKerala

പാലക്കാട്: ആശങ്കകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ സ്വന്തം നാട്ടിലെത്തിത്തുടങ്ങി. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവരാണ് അതിര്‍ത്തികള്‍ കടന്ന് കേരളത്തില്‍ എത്തിയത്. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്കു മാത്രമാണ് സുഗമമായി എത്താന്‍ കഴിഞ്ഞത്. അല്ലാത്തവര്‍ ഭീമമായ ടാക്‌സിക്കൂലി നല്‍കി അതിര്‍ത്തി വരെയും അവിടെ നിന്ന് വീണ്ടും വലിയ തുക നല്‍കി വാഹനം വാടകയ്‌ക്ക് എടുത്തുമാണ് വീടുകളില്‍ എത്തിയത്. ഇവരുടെ പേര് രജിസ്റ്റര്‍ ചെയ്തു എന്നത് ഒഴിച്ചാല്‍ മടക്കത്തിന് ബസ് സൗകര്യമൊന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ല.  

ഇന്നലെ രാവിലെ എട്ടുമണിയോടെ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കടത്തിവിട്ടു തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ  241 വാഹനങ്ങളിലായി 568 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്. പഴയ വാണിജ്യ നികുതി  ചെക്‌പോസ്റ്റ് കെട്ടിടത്തില്‍ നാല് ട്രാക്കുകളിലായി 16 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.  

എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കിയാണ് കടത്തിവിട്ടത്. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (ഐഷ്) ചികിത്സയ്‌ക്ക് പോയ കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൈസൂര്‍ കളക്ടറുടെ പാസുമായി മുത്തങ്ങയില്‍ എത്തിയ 41 കുട്ടികള്‍, രക്ഷിതാക്കള്‍, ട്രൈനര്‍ എന്നിവര്‍ ഉള്‍പ്പെടെ 106 പേര്‍ രണ്ടു ബസുകളിലായി മുത്തങ്ങയിലെത്തി.ഇവരെ പരിശോധനയ്‌ക്ക് ശേഷം കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ എത്തിച്ചു കൈമാറി. ആറുജില്ലകളിലേക്കാണ് ഇവര്‍ക്ക് എത്തേണ്ടത്.

റോഡ് മാര്‍ഗം കൊല്ലം ജില്ലയിലെത്തേണ്ട മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1800 ആണ്. ഇതില്‍ 800 പേരെ വീതം ഒരോ ദിവസവും ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി ജില്ലയിലേക്ക് കടത്തിവിടാനാണ് തീരുമാനം. മഞ്ചേശ്വരത്തെ തലപ്പാടി വഴിയും മലയാളികളെത്തി തുടങ്ങി. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഇന്നലെ വന്നവരിലേറെയും. കാസര്‍കോട് ജില്ലയിലേക്ക് വരുന്നതിന് 84 പാസ്സുകളാണ് അനുവദിച്ചത്.

Tags: Pinarayi VijayancovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.