Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആലസ്യം വേണ്ട, കൊമ്പന്മാര്‍ക്ക് നല്ല നടത്തം….

ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്‌ക്കകത്ത് ഒതുങ്ങുന്നു.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
May 1, 2020, 02:25 pm IST
in Environment
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂര്‍: ലോക്ഡൗണും മേടച്ചൂടിന്റെ കാഠിന്യമൊന്നും ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികളെ ബാധിക്കുന്നില്ല. പൂരങ്ങളുടെ ആരവമുയരുന്ന കാലമായിരുന്നു ഇത്. പൂരാഘോഷങ്ങള്‍ തുടങ്ങിയാല്‍ പിന്നെ, ഗുരുവായൂര്‍ ദേവസ്വത്തിലെ ഒട്ടുമിക്ക കൊമ്പന്മാര്‍ക്കും വിശ്രമമില്ലാത്ത രാപകലുകളായിരുന്നു. എന്നാല്‍ എല്ലാറ്റിനും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. കൊമ്പന്മാരെല്ലാം വിശ്രമത്തില്‍. ഒപ്പം വെറുതേ നില്‍പ്പിന്റെ ആലസ്യവും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നല്ല വ്യായാമവുമുണ്ട്.  

ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്‌ക്കകത്ത് ഒതുങ്ങുന്നു. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകളായ ശീവേലിക്കും വിളക്കിനുമായി കരുതലുള്‍പ്പടെ രണ്ടാനകള്‍ ദിവസവും ക്ഷേത്രത്തിലേയ്‌ക്കെത്തും. നാലു ദിവസം കൂടുമ്പോഴാണ് ഈ രണ്ടാനകളുടെ മാറ്റം. നൂറോളം പാപ്പാന്മാര്‍ കോട്ടയ്‌ക്ക് പുറത്തുപോകാതെ അവിടെ സ്ഥിരതാമസമുണ്ട്. എല്ലാ ആനകള്‍ക്കും തികഞ്ഞ ശ്രദ്ധയോടേയുള്ള പരിചണമാണ് പാപ്പാന്മാരില്‍നിന്നും ലഭിയ്‌ക്കുന്നത്.  

അഴിക്കാനാകാതെ കെട്ടുംതറിയില്‍ നില്‍ക്കുന്ന ആനകളൊഴിച്ച് മറ്റെല്ലാ ആനകളും രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന വ്യായാമം, മുറതെറ്റാതെ നടത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറിന്റെയും, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്. ശശിധരന്റേയും പ്രത്യേക മേല്‍നോട്ടവുമുണ്ട്.  

രാവിലെ ഒമ്പതിന് കോട്ടയ്‌ക്ക് ചുറ്റും മൂന്ന് റൗണ്ട് നടത്തം. കൂടാതെ കെട്ടുംതറിയില്‍നിന്നും അഴിക്കാനാകാതെ നില്‍ക്കുന്ന കൊമ്പന്മാര്‍ക്ക് പട്ടയെത്തിച്ച് കൊടുക്കുന്നതും മറ്റ് ആനകളുടെ വ്യായാമത്തിന്റെ ഭാഗമാണ്. നടത്തം കഴിഞ്ഞാല്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം, വിസ്തരിച്ച് തേച്ചുകുളി. തുടര്‍ന്ന് സുഭിക്ഷമായ ഭക്ഷണം. കുളിയൊഴിച്ച് നടത്തം ഉള്‍പ്പടെയുള്ള വ്യായാമം വൈകിട്ടും ആവര്‍ത്തിക്കും. പൂ

രങ്ങളുടെ കാലമായ ഈ സമയത്ത് ഗുരുവായൂര്‍ ദേവസ്വത്തിലെ മുപ്പതോളം കൊമ്പന്മാരാണ് കേരളത്തിലെ അങ്ങോളമിങ്ങോളം ഉത്സവാഘോഷങ്ങളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ ആളും, ആരവവുമില്ലാത്ത ആനകോട്ടയില്‍ ഒതുങ്ങികഴിയുകയാണ്, യാതൊരു അല്ലലും, അലട്ടുമില്ലാതെ. പനംപട്ട, പച്ചപുല്ല്, വാഴപ്പിണ്ടി, ഭക്ഷണക്കൂട്ടിനുള്ള പലവ്യജ്ഞനങ്ങള്‍, ശുദ്ധജലം തുടങ്ങി ആനകളുടെ നിത്യനിധാന ഭക്ഷണങ്ങള്‍ കോട്ടയില്‍ സുലഭമാണ് ഇപ്പോഴും.

Tags: Guruvayooraaലോക്ഡൗണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച 5 പേര്‍ അറസ്റ്റില്‍

Kerala

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies