Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ.ജി. മാരാര്‍, പ്രവര്‍ത്തകരുടെ രോമാഞ്ചം

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസ്സത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു

ഒ. രാജഗോപാല്‍ by ഒ. രാജഗോപാല്‍
Apr 25, 2020, 05:44 am IST
in Article

കെ.ജി. മാരാരുടെ 25-ാം അനുസ്മരണ ദിനമാണിന്ന് എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. എപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് എന്റെ ധാരണ. അത് എന്റെ മാത്രമല്ല ആയിരക്കണക്കായ സഹപ്രവര്‍ത്തകരുടെയും സാധാരക്കാരുടെയും അനുഭവവും അതായിരിക്കും. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തും സഹോദരനും നേതാവുമായി മാറാന്‍ കഴിഞ്ഞ കെ.ജി. മാരാര്‍ പ്രവര്‍ത്തകരുടെ രോമാഞ്ചം തന്നെയായിരുന്നു.  

1965ലാണെന്നാണ് എന്റെ ഓര്‍മ. ഞാനന്ന് ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ.ജി. മാരാരെ അക്കാലത്താണ് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. അതിനുമുമ്പ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു മാരാര്‍ജി.  

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. ഇതാണ് അദ്ദേഹത്തെപ്പറ്റി എന്നില്‍ ആദ്യം തന്നെ രൂപപ്പെട്ട അഭിപ്രായം. നല്ല ആശയങ്ങള്‍ രസകരമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള പ്രസംഗകനാണ് എന്ന പ്രത്യേകതയും ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചു.

മുഴുവന്‍ സമയ പ്രവര്‍ത്തകരാകാന്‍ തയ്യാറുള്ളവരെ ഓരോ ഭാഗത്തു നിന്ന് കണ്ടെത്തി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മാരാര്‍ജിയെ പരിചയപ്പെട്ടത്. അതിനുശേഷം മുപ്പതുകൊല്ലം ഞങ്ങളൊന്നിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.  

അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകനായിരിക്കെ ഭാഷാധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ മിക്കതിലും ജനസംഘത്തിനു വളരാനായതിനു പിന്നില്‍ മാരാര്‍ജിയുടെ കഠിനാദ്ധ്വാനത്തിന്റെ പങ്ക് നിസ്സീമമാണ്.

നക്‌സല്‍ ആക്രമണങ്ങള്‍ വ്യാപകമായ കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പ്രയത്‌നം വളരെ പ്രയോജനപ്പെട്ടു. വയനാട് ആദിവാസി സംഘത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു  നീക്കിയത്.

ഞാന്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മാരാര്‍ജി ആദ്യമായി പാര്‍ട്ടിയുടെ മധ്യമേഖലാ കാര്യദര്‍ശിയായത്. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. മാരാര്‍ജിയുടെ അകാലവിയോഗം കേരള രാഷ്‌ട്രീയത്തിന് പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വം അസാധ്യമായിരിക്കുന്നു. മാരാര്‍ജിയുടെ പ്രവര്‍ത്തനരീതി മാര്‍ഗദീപമായി സ്വീകരിക്കുമെന്നതാണ് ഇത്തരുണത്തില്‍ എടുക്കാവുന്ന പ്രതിജ്ഞ.

ലേഖകന്‍ നേമം എംഎല്‍എ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.