Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ.ജി. മാരാര്‍, പ്രവര്‍ത്തകരുടെ രോമാഞ്ചം

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസ്സത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു

ഒ. രാജഗോപാല്‍byഒ. രാജഗോപാല്‍
Apr 25, 2020, 05:44 am IST
inArticle

കെ.ജി. മാരാരുടെ 25-ാം അനുസ്മരണ ദിനമാണിന്ന് എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. എപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് എന്റെ ധാരണ. അത് എന്റെ മാത്രമല്ല ആയിരക്കണക്കായ സഹപ്രവര്‍ത്തകരുടെയും സാധാരക്കാരുടെയും അനുഭവവും അതായിരിക്കും. പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തും സഹോദരനും നേതാവുമായി മാറാന്‍ കഴിഞ്ഞ കെ.ജി. മാരാര്‍ പ്രവര്‍ത്തകരുടെ രോമാഞ്ചം തന്നെയായിരുന്നു.  

1965ലാണെന്നാണ് എന്റെ ഓര്‍മ. ഞാനന്ന് ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ.ജി. മാരാരെ അക്കാലത്താണ് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത്. അതിനുമുമ്പ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു മാരാര്‍ജി.  

കണ്ണൂര്‍ ജില്ലയുടെ രാഷ്‌ട്രീയാന്തസത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. ഇതാണ് അദ്ദേഹത്തെപ്പറ്റി എന്നില്‍ ആദ്യം തന്നെ രൂപപ്പെട്ട അഭിപ്രായം. നല്ല ആശയങ്ങള്‍ രസകരമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള പ്രസംഗകനാണ് എന്ന പ്രത്യേകതയും ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചു.

മുഴുവന്‍ സമയ പ്രവര്‍ത്തകരാകാന്‍ തയ്യാറുള്ളവരെ ഓരോ ഭാഗത്തു നിന്ന് കണ്ടെത്തി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മാരാര്‍ജിയെ പരിചയപ്പെട്ടത്. അതിനുശേഷം മുപ്പതുകൊല്ലം ഞങ്ങളൊന്നിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.  

അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകനായിരിക്കെ ഭാഷാധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ മിക്കതിലും ജനസംഘത്തിനു വളരാനായതിനു പിന്നില്‍ മാരാര്‍ജിയുടെ കഠിനാദ്ധ്വാനത്തിന്റെ പങ്ക് നിസ്സീമമാണ്.

നക്‌സല്‍ ആക്രമണങ്ങള്‍ വ്യാപകമായ കാലങ്ങളില്‍ വയനാട്ടിലെ ആദിവാസികളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ പ്രയത്‌നം വളരെ പ്രയോജനപ്പെട്ടു. വയനാട് ആദിവാസി സംഘത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു  നീക്കിയത്.

ഞാന്‍ ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് മാരാര്‍ജി ആദ്യമായി പാര്‍ട്ടിയുടെ മധ്യമേഖലാ കാര്യദര്‍ശിയായത്. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. മാരാര്‍ജിയുടെ അകാലവിയോഗം കേരള രാഷ്‌ട്രീയത്തിന് പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നേതൃത്വം അസാധ്യമായിരിക്കുന്നു. മാരാര്‍ജിയുടെ പ്രവര്‍ത്തനരീതി മാര്‍ഗദീപമായി സ്വീകരിക്കുമെന്നതാണ് ഇത്തരുണത്തില്‍ എടുക്കാവുന്ന പ്രതിജ്ഞ.

ലേഖകന്‍ നേമം എംഎല്‍എ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.