Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തരുത്; പത്രസമ്മേളനം അനുകൂലമാക്കുക; പിണറായിയെ രക്ഷിക്കാന്‍ ഇടതുപക്ഷ മാധ്യമ കൂട്ടായ്‌മ; വീണ്ടും സിന്‍ഡിക്കേറ്റ്

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ മാധ്യമ സിന്‍ഡിക്കേറ്റ് രൂപപ്പെട്ടു എന്നതാണ് വിരോധാഭാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 06:28 pm IST
in Kerala

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദങ്ങളെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ സിന്‍ഡിക്കേറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരായ ചില സിപിഎം പത്രക്കാരുടെ നേതൃത്വത്തിലാണ് മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ മാധ്യമ സിന്‍ഡിക്കേറ്റ് രൂപപ്പെട്ടു എന്നതാണ് വിരോധാഭാസം.

സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ ഇന്നലെ വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കും ഇന്നു മുതല്‍ വൈകിട്ട് അഞ്ചിനും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെ സര്‍ക്കാരിനും സിപിഎമ്മിനും അനുകൂലമാകുന്ന വിധത്തില്‍ വഴിതിരിച്ചുവിടുകയാണ് സിന്‍ഡിക്കേറ്റിന്റെ പ്രധാന ജോലി. മറ്റു പത്രങ്ങളില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷ അനുഭാവികളായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ രൂപപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. 

വാര്‍ത്താ സമ്മേളനം വിവാദമാക്കാതിരിക്കുക, സ്പ്രിങ്ക്‌ളറിലടക്കം സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കുക, ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ വാര്‍ത്താസമ്മേളനത്തെ സര്‍ക്കാരിന് അനുകൂലമാക്കി തിരിച്ചുവിടുക തുടങ്ങിയവയാണ് സിന്‍ഡിക്കേറ്റ് മാധ്യമ പ്രവര്‍ത്തകരുടെ ജോലി. മുഖ്യമന്ത്രിയുടെ കഴിഞ്ഞ വാര്‍ത്താസമ്മേളനങ്ങളില്‍ ഇത് ഫലവത്തായി നടപ്പിലാക്കിവരുകയാണവര്‍.

സ്പ്രിങ്‌ളര്‍ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ആളിക്കത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുകവരെ ചെയ്തിരുന്നു. പിന്നീടുള്ള കൂടിയാലോചനയിലാണ് സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് വാര്‍ത്താ സമ്മേളനം ഹൈജാക്ക് ചെയ്യാനുള്ള തീരുമാനമുണ്ടായത്. ആറുമണിക്കു തുടങ്ങുന്ന വാര്‍ത്താ സമ്മേളനം എഴ് മണി വരെ എന്ന് നിജപ്പെടുത്തി. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ നേരം മുഖ്യമന്ത്രി തന്നെ സംസാരിച്ചു. പറയുന്നതത്രയും അനുബന്ധ കാര്യങ്ങള്‍. ഒരു പത്രക്കുറിപ്പില്‍ അറിയിക്കേണ്ട കാര്യങ്ങള്‍ വിശാലമായി വിശദീകരിക്കും. സമയം പരമാവധി ദീര്‍ഘിപ്പിക്കുകയാണ് ലക്ഷ്യം. 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ക്ക് സമയം 15 മിനിറ്റ് മാത്രം. സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ടവരുടെ അടുത്തേക്ക് പിആര്‍ഡി ഉദ്യോഗസ്ഥന്‍ മൈക്കുമായി എത്തും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ത്തന്നെ സമയം കഴിയാറാകും. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നുറപ്പുള്ളവര്‍ക്ക് മൈക്ക് നല്‍കാത്തത് ആദ്യ ദിവസം വിവാദമായി. പിന്നീടുണ്ടായ വാര്‍ത്താ സമ്മേളനങ്ങളില്‍ പേരിനു മാത്രം ‘വിവാദക്കാര്‍ക്ക്’ മൈക്ക് നല്‍കിയെന്ന് വരുത്തി. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം  തുടര്‍ പ്രക്രിയ ആക്കാനാണ് തീരുമാനവും.

Tags: Pinarayi Vijayanasianet newscpimmedia syndicate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.