Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ പാലത്തായി കേസ് അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം: ബിജെപി

പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും വ്യക്തിപരമായി ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 16, 2020, 08:32 pm IST
in Kannur
PANOOR

PANOOR

കണ്ണൂര്‍: പാനൂര്‍ പാലത്തായി കേസിനെക്കുറിച്ച് നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ അന്വേഷണം സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്  ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട്  സോഷ്യല്‍ മീഡിയയില്‍ ഈ അദ്ധ്യാപകന്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്ലിം മത ഭീകര സംഘടനകളുടെ ഭീഷണി നിരന്തരം ഉണ്ടാകുകയും വ്യക്തിപരമായി ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നേരിട്ടും അല്ലാതെയും ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയും  ചെയ്തിട്ടുണ്ട്. 

മുസ്ലിം ഭീകര സംഘടനകളുടെ സിരാ കേന്ദ്രത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഈ പ്രദേശത്തെ പ്രസ്തുത  സ്‌കൂളില്‍ നിന്നും കുട്ടികളെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തിറക്കാന്‍ ചില ഭീകര സംഘടനകള്‍ നടത്തിയ ശ്രമത്തെ ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ ഈ അദ്ധ്യാപകന്‍ എതിര്‍ത്തിരുന്നു. ഈ സ്‌കൂളില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ പെട്ട കുട്ടികളായതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് മുസ്ലിം ലീഗും എസ്ഡിപിഐയും ചേര്‍ന്ന് ഈ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ഞങ്ങളുടെ സമുദായത്തില്‍ പെട്ടെ കുട്ടികളെ സ്‌കൂളില്‍ നിന്നും പിന്‍വലിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. അതിന് ശേഷം അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നതിന് വേണ്ടി കള്ളത്തരങ്ങള്‍ പറഞ്ഞ് പരത്തുന്നത് പതിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ ഉണ്ടാക്കി ഗൂഢാലോചന നടത്തി കള്ളക്കേസ് ചുമത്തിയാണ് ഇദ്ദേഹത്തെ  ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൃത്രിമമായി  തയ്യാറാക്കിയതാണ് എഫ്‌ഐആറെന്ന് കൃത്യമായി ആര്‍ക്കും ബോധ്യമാകുന്നതാണ്.   സ്‌കൂളിലെ സഹ അദ്ധ്യാപകരുടെയും സ്‌കൂള്‍ പരിസര വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ അദ്ധ്യാപകന്‍ നിരപരാധിയാണെന്നത് വ്യക്തമാണ്. ശരിയായ രീതിയില്‍ അന്യേഷണം നടത്താതെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ചില രാഷ്‌ട്രീയ മത തീവ്രവാദ സംഘടനകളുടെ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിട്ടാണ്. ഈ കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ തന്നെ പോലിസിന് ഇതിന്റെ കള്ളത്തരങ്ങള്‍ ബോധ്യപ്പെട്ടതാണെന്നും  കൂടുതല്‍ അന്വേഷണം വേണമെന്നും സൂചിപ്പിച്ചിരുന്നു. 

മൊഴികളിലടക്കമുള്ള വൈരുധ്യവും പ്രാരംഭ അന്വേഷണങ്ങളിലെ സംശയവും കാരണം കൂടുതല്‍ അന്യേഷണം വേണമെന്ന് പറഞ്ഞ സമയത്താണ് ബാഹ്യ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ഇത്രയും ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നത്  കൂടുതല്‍ അന്യേഷണത്തിന് വേണ്ടിയായിരുന്നു. പരാതിയില്‍സംഭവ ദിവസമായി പറയുന്ന ദിവസം ഈ അദ്ധ്യാപകന്‍ ക്യാന്‍സര്‍ രോഗ ബാധിതനായ ഭാര്യാപിതാവിനേയുംകൂട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് പോയിരിക്കുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ പരിശോധിച്ച് പോലീസിന് ബോധ്യപെട്ടതാണ്. 

ഇദ്ദേഹത്തിനെതിരെ കളവായി കേസ്സ് കൊടുപ്പിച്ചതിന്റെ പിന്നില്‍ ചരട് വലിച്ചവരുടെ പേരുകള്‍ വെളിച്ചത്ത് വരുമെന്ന് കണ്ടതോടെയാണ് മാസങ്ങള്‍ കഴിഞ്ഞ് ഇദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎയുടെ വിദ്യേഷും ബിജെപി വിരോധവും മൂലം സംഘടനയുടെ പ്രതിഛായ സമൂഹ മധ്യത്തില്‍ നഷ്ടപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും അതുകൊണ്ട് ഈ കേസിനെസംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസ് ആവശ്യപ്പെട്ടു.

Tags: bjpപാനൂര്‍Palathayi case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.