Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിപയോട് പൊരുതിയ കരുത്തില്‍ സുസജ്ജമാണിവിടം, ഇതിനകം രോഗമുക്തരായത് അഞ്ചു പേര്‍

കൃത്യമായ രോഗ നിര്‍ണയത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന അഞ്ചു പേര്‍ ഇതിനകം നിറഞ്ഞ പുഞ്ചിരിയുമായി ആശുപത്രി വിട്ടുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:51 am IST
in Kozhikode

കോഴിക്കോട്: നിപയോട് പൊരുതി ജയിച്ച കരുത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും  കൊറോണ വൈറസിനോട് പൊരുതുന്നത്. ഒരര്‍ത്ഥത്തില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് അവര്‍ക്കിപ്പോള്‍. കൃത്യമായ രോഗ നിര്‍ണയത്തിന്റെയും പരിചരണത്തിന്റെയും ഭാഗമായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്ന അഞ്ചു പേര്‍ ഇതിനകം നിറഞ്ഞ പുഞ്ചിരിയുമായി ആശുപത്രി വിട്ടുകഴിഞ്ഞു.  

കൊറോണ വൈറസ് ബാധ  സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലുള്ള  ഒന്‍പത് പേരെ കൂടി രോഗം ഭേദമാക്കി എത്രെയും വേഗം വീട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിംഗ് അറ്റന്റര്‍മാര്‍, ലാബ്— ടെക്‌നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ശുചീകരണ തൊഴിലാളികള്‍ വരെ നീളുന്നവരാണ് ഈ കോവിഡ് വാര്‍ഡിലെ ജീവനക്കാര്‍.

കാഷ്വാലിറ്റിക്ക് പുറത്ത് ക്രമീകരിച്ച ട്രയാജ് വണ്ണില്‍ തുടങ്ങുന്നതാണ് കോവിഡ് 19 ന്റെ ചികിത്സാ ക്രമീകരണങ്ങള്‍. രോഗിയെത്തുമ്പോള്‍ തന്നെ ട്രയാജ് വണ്ണിലെ ഡോക്ടര്‍ ആംബുലന്‍സിലെ ഡ്രൈവറോട് വിവരങ്ങള്‍ ചോദിക്കും. കോവിഡ് സാദ്ധ്യത കേസ് ആണെങ്കില്‍ ട്രയാജ്— മൂന്നിലേക്കും അനുബന്ധ ലക്ഷണങ്ങള്‍ കാണുന്നതാണെങ്കില്‍ ട്രയാജ് രണ്ടിലേക്കും റഫര്‍ ചെയ്യും. ഇവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് അയക്കും. ഗുരുതരാവസ്ഥയാണെങ്കില്‍ ഐസൊലേറ്റ് ചെയ്ത അത്യാഹിത വിഭാഗം മുറിയിലേക്കും ലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ ഐസൊലേഷന്‍ മുറിയിലേക്കും മാറ്റും. അത്യാഹിത സാഹചര്യം വന്നാല്‍ ഉപയോഗിക്കാനായി 10 വെന്റിലേറ്ററുകള്‍ ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. 22 വെന്റിലേറ്ററുകള്‍ കൂടി ഉടന്‍ സജ്ജീകരിക്കും.  

എന്‍എംസിഎച്ചിലെ ജറിയാട്രിക് വാര്‍ഡ്, ഐസൊലേഷന്‍ പേവാര്‍ഡ്, മെയിന്‍ ബ്ലോക്കിലെ 24 വാര്‍ഡുകള്‍ എന്നിവയാണ് ചികിത്സക്കായി കോവിഡ് ആശുപത്രിയായി ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്—കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. വിജയന്‍, കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫിജില്‍ കോമു, ആര്‍എംഒ ഡോ. രഞ്ജിനി, അസി. ആര്‍എംഒ ഡോ. ഇ. ഡാനിഷ് എന്നിവരടങ്ങുന്ന സംഘമാണ് കോവിഡ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങള്‍ നോക്കുന്നത്.  

ഡോ. ഷമീര്‍, ഡോ. ശ്രീജിത്ത്, ഡോ. അഖില്‍ എന്നിവരാണ് വാര്‍ഡുകളുടെ നോഡല്‍ ഓഫീസര്‍മാര്‍. 24 ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നു.  ഡോക്ടര്‍മാരുടെ ജോലികള്‍ പല ഷിഫ്റ്റുകളായി ക്രമീകരിച്ചി രിക്കുകയാണ്. രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഒരു സെറ്റ് ജീവനക്കാര്‍ മറ്റു സെറ്റ് ജീവനക്കാരുമായി കാണാതിരിക്കാനാണിത്.  മെഡിസിന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചെസ്റ്റ്, ഇഎന്‍ടി, അനസ്‌തേഷ്യ തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനവും ഒരുക്കുന്നു. ഐസൊലേഷന്‍ ഐസിയുവില്‍ ആറുമണിക്കൂറാണ് ജോലി. നാലു മണിക്കൂറാണ് പിപിഇ കിറ്റ് ധരിച്ചുള്ള ജോലി. അതുകഴിഞ്ഞ് അണുവിമുക്തമാക്കിയശേഷം രോഗീ സമ്പര്‍ക്കമില്ലാതെ അനുബന്ധ ജോലി ചെയ്യും.  

നഴ്‌സിങ് സൂപ്രണ്ട് പ്രസന്നയുടെ നേതൃത്വത്തില്‍ 40 ഓളം നഴ്‌സുമാരും പ്രവര്‍ത്തിക്കുന്നു. ഷിഫ്റ്റനുസരിച്ചുള്ള ക്രമീകരണത്തില്‍ നിശ്ചിത ജോലി പൂര്‍ത്തീകരിച്ചശേഷം 14 ദിവസം ക്വാര്‍ട്ടേഴ്‌സില്‍ ക്വാറന്റൈനില്‍ കഴിയുകയാണിവര്‍.  

Tags: kozhikodeNipah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.